654 രസകരഞ്ജിനി [പുസ്തകം ൩
12.ഇവനെന്നുടെനാട്ടുകാരനൊട്ടൊ- ട്ടിവശിലിച്ചവനെന്നിടത്തുനോക്കി അവനിപതിചൊന്നവാറുകോപ്പി- ല്ലിവനെന്നാമ്‍വിനയത്തൊടാമനുഷ്യൻ.
13.അഥവല്ലതുമൊന്നുകാട്ടുകെന്നായ് പ്രഥമാനദ്വിജനാഗ്രഹിച്ചുരയ്കെ പ്രഥമംനൃപനോടുചൊന്നവാക്കുൽ ഗ്രഥനംചെയ്തുപറഞ്ഞൊഴിഞ്ഞുവിദ്വാൻ
14.പകരുന്നിതുനേരമന്തിയാവും പകലുണ്ടിടടനക്കരയ്കുപോണം സകലംദ്രുതമായിടട്ടെന്നാൻ സകലർക്കുംപ്രഭുമാടഭൂമണാളൻ
15.അമഃറത്തുകഴിഞ്ഞുകൂടെയുള്ളോ- രമരാതാശൂഭുജിച്ചമാന്തമെന്ന്യേ കുമരൻമുതലായബോട്ടുകാർക്കും ക്രമമായഷ്ടികൊടുത്തതുഷ്ടിയാക്കീ
16.ചെറുതിങ്ങിനെതാമസിച്ചവാറേ കറുകാർവന്നുനിറഞ്ഞിതാബരത്തിൽ മുകീകടുകാറ്റുകാതുകണ്ണും മുറുമട്ടാമിടിമിന്നലുംതകർത്തു.
17.മഴപെയ്ത്തുകഠോരമായ്ത്തുടങ്ങീ പുഴപൊങ്ങീകടലുംകലങ്ങിവീങ്ങീ അഴികായലുമൊന്നുപോലിണങ്ങീ
വഴിമുങ്ങിപുരപാടവേപുഴങ്ങീ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.