രസികരഞ്ജിനി
൧൦൨൦
.......................................... പുസ്തകം൩.. മിഥുനമാസം ലക്കം ൧൧. ..........................................
മംഗളം. ---------
എല്ലാരുംസമ്മതിക്കമ്പടിനടവടിപാടില്ലദോഷജ്ഞർചൂടും കല്ലായലെന്നകണ്ണിൽകനൽക്കൊടിയവിഷക്കാപ്പിതോൽമുണ്ടിവണ്ണം വല്ലാതുള്ളോരുമട്ടായ്ചൂടുമൊരുചുടലക്കാടുവീടായ്വിളങ്ങും നല്ലാണുപെണ്ണുമല്ലാതൊരുനിലകലരുംതമ്പുരാനെത്തൊഴുന്നേൻ.
കുണ്ടൂര് നാരായണമേനോൻ, ബി.എ. ---------------------------------
കാളിദാസരുടെ കാവ്വ്യദോഷം (ഒരു മറുവടി) -------------------- കഴിഞ്ഞ മേടമാസത്തിലെ "രസികരഞ്ജിനി'യി
ലുള്ള"കാവ്യദോഷം"എന്ന വിഷയത്തെ വിശേ ഷിച്ചും ഞാൻ വായിച്ചു.ഇതിൽ വിക്രമോർവ്വ ശീയം നാടകത്തിലെ നായകനായ രാജാവിന്നു 'തവപ്രഭാവജ്ഞാനാഭാവം'.തപസ്വിനിന്ദനം' ഇത്യാദികളായ ചില ദോഷങ്ങൾ ഗമ്യങ്ങളാ ണെന്നും തന്നിമിനിത്തം കാവ്യത്തിന്നും കവിക്കും ദോഷമുണ്ടെന്നും
പറഞ്ഞിരിക്കുന്നു.ഗുണദോഷവിവേചനത്തിന്നൊ ദോഷദ്ധാര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.