ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആഭരണഭ്രമം
പട്ടാങ്ങുതാനഥനിനച്ചുകഴച്ചുതെല്ലും കാട്ടാതെതന്നുടെവികാരവിശേഷമപ്പോൾ.
കാന്തന്റെകണ്ണിനുകതുഹലമേകുവാനും സ്വാന്തത്തിലുളളസുഖമോട്ടുവളക്കുവാനും അന്തർമ്മുദാതരുണിയോടുനടക്കുന്നുകാട്ടി താന്തന്റെവേദനമറച്ചുച്ചുളിച്ചുദേഹം.
ആയ്യേ നിണക്കതുവഹിച്ചുനടക്കുവാൻസൌ- കയ്യാപരംപരിചിലുണ്ടുപയോജനത്രെ വീയ്യംപെരുത്തരുണിണി, നീയതാട്ടെ കായ്യംനമുക്കുപറയാമതഴിച്ചുവെക്കൂ.
എന്നാശുകട്ടവളഴിച്ചതുതാഴെവെച്ചു മന്ദസ്മിതപ്രചുരമംഗളമംജ്തുളാസൃ
എന്നേഘനംപുനരിതെന്നുശപിച്ചുചിത്തേ പൊന്നാശകൊണ്ടതുപുറത്തുപറഞ്ഞതില്ല.
കേട്ടാലുമെങ്കിലയിസുന്ദരിയൊന്നുകണ്ണ കാട്ടീടിനാനവാടെനായരതാശുകണ്ടു തട്ടാനെടുത്തതുടനെനിജമുട്ടികൊണ്ടു തട്ടിപ്പൊളിച്ചുപൊളിയല്ലവർമുമ്പിൽവെച്ചു.
എന്തോതിടേണ്ടതുപൊളിച്ചുവെളിക്കുകണ്ട- തെന്താണു?ഹന്തശി നല്ലൊരുചാണയല്ലൊ? കാന്തന്റെവഞ്ചതിയതെന്നവളങ്ങറിഞ്ഞു കാന്തൻചിരിച്ചുതലയാട്ടിവസിച്ചിതന്നു.
കയ്യാലെടുപ്പതിനഹോകനമുളളചാണ
മെയ്യിൽധരിച്ചഥനടപ്പതിനില്ലഖേദം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.