ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വായ്പാൽപൊക്കുന്നതുന്വിക്കരപവനനുതൃ-
ക്കുന്നനക്ഷത്രവർഗ്ഗം
അപ്പാദാവെച്ചിടുന്വോളിളകിയകുലശൈ-
ലക്ഷങ്ങളിത്യാദിയായിയോരോ
കോപ്പായ്ദ്യോവിൽപരന്നൂഗജവദനശരോൽ
ഭൂതമത്തേവവൃന്ദം
ഇന്ദ്രൻ--പിന്നെ, പിന്നെ. വിദ്യാധരൻ--പാർത്ഥൻ സിംഹാസ്ത്രം അയച്ചു. നോക്കു, നോക്കു. 66. കായ്ക്കുദാഷ്ട്രാദ്യുതിനഭസിചോർത്ത,സ്സടാഭീമമായി-
പ്പോക്കുംവാതാർന്ന,ഗഗുഹമുഴക്കുംമഹാനാദമോടും വായ്ക്കുംസിംഹപ്പടനമുഖംകൊണ്ടുകീറിക്കുടിക്കും തൽക്കുംഭാസ്രോഭരമിതിഭയാൽപോയിതെങ്ങോഗജങ്ങൾ
ഇന്ദ്രൻ--ഇനി ജയത്തിനു കുറച്ചേവേണ്ടു. വിദ്യാ--ദേവ! അങ്ങിനെയെല്ലാ ജയം മുഴുവനുമായി.
67. ഒന്നായ്ഭീഷ്മരഥാശ്വമോടുഗുരുവാം
ദ്രോണർക്കെഴുംസൂതനെ- ക്കൊന്നാ,ക്കർണ്ണരഥാപൊടിച്ചും,കൃപരെ ബ്ബോധംകെടുത്തി,ജ്ജവാൽ നന്നായ്ദ്രോണജവിൽമുറിച്ച,തൂകഴി- ച്ചള്ളോരെയോടിച്ചിതാ ചെന്നാൻപന്നഗകേതുപേടിയൊടുമൊ- ടീടുംവഴിയ്ക്കർജ്ജനൻ
പ്രതിഹാരി--ദുര്യോദനന്നു വലിയ ആപത്തായി. വിദ്യാധരൻ--ഇല്ല.
68. അണയാസുരവരസുനുടെ
കണയാടലൊടലോടുമവനൊരുനാളും മണിമകുടമതിഹവീഴ്ത്തി ഫണികേതനനൊട്ടുയർത്തികോപാഗ്നി
(അണിയറയിൽ)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.