ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ധനഞ്ജയവിജയം
.......... വിദ്യാ-- അതങ്ങിനെതന്നെ. (മറ്റൊരുദിക്കിൽ നോക്കിട്ട്) ദേവ! നോക്കു, നോക്കു, 81. അംഗാരജ്വാലനേരിട്ടപരശരമേരി- ച്ചെത്തിയശ്വത്തെയത്തൽ- സ്സാഗാതങ്കാൽഭൂമിപ്പിച്ചരമരുണനഹേം വ്യംകുലത്വംവളർത്തി ഗംഗാപുത്രൻപ്രയോഗിച്ചൊരുമഹിതഹൂതാ- ശാശൂഗംലോകനാശോ. ത്തംഗാപത്തെത്തിയെന്നോർത്തിടുമടവിലിതാ- കത്തിയെത്തീവിയത്തിൽ
പ്രതിഹാരി-- ദേവ! ഈ ഭയാനകമായ അഗ്നി നമ്മുടെ അടുക്ക്ലേ ക്കെത്തി വിദ്യാ--ഭദ്രേ! പേടിയ്ക്കേണ്ടാ. ഇതു കിരീടിയ്ക്കെന്തു സാരമാണ്? നോ ക്കൂ,നോക്കൂ, 62. നീലച്ചുള്ളഞ്ജനത്തോടെതിരിടുമിരുളാ- ലാബാരാമൂടിവിദ്യു- ന്മാലയ്ക്കുള്ളാഭകൊണ്ടങ്ങുടനുടനെവെളു പ്പിച്ചുദിക്കാകമാനം സ്ഥൂലാരാവത്തൊടൊത്തക്കളഭനിഭമിരു- ണ്ടാശുവർദ്ധിച്ചധാരാ- ജാലത്താൽവാരുണാസ്ത്രപ്രസൃതഘനഘനം തീയശേഷംകെടുത്തി
ഇന്ദൻ--ഈ വത്സൻ മഹാനുഭാവൻതന്നെ. പ്രതിഹാരി--ദേവ! കർണ്ണനിതാ നാഗാസ്ത്രമയച്ചു. ഇളകുന്ന ജിഹ്വാ യുഗളങ്ങളാൽ ഭയങ്കരമായ മുഖത്തുനിന്നു പുറപ്പെടുന്ന വിഷധൂ
മലേഖ തട്ടിയ പടത്തിന്മേലുള്ള രത്നങ്ങളാൽ മഴവില്ലിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.