40 രാമായണം
ന്റെയും ശീൽ അതാണെന്നു പറയുന്നു. എന്നാൽ കാകളിയുടെ ര
ണ്ടുപാദത്തിലും അന്ത്യഗണത്തിൽ ആരോ വർണ്ണം കുറച്ചു് 'ദ്രുതകാ
കളി' എന്നൊരു നൂതനവൃത്തം സൃഷ്ടിച്ച പാനപ്പാട്ടുകളെ അതിൽ
ചേർത്തു് ഉദാഹരിക്കുകയും ചെയ്യുന്നു. "കേരളകൗമുദി" കർത്താവാ
യ കോവുണ്ണി നെടുങ്ങാടി, 'സന്താനഗോപാലം' 'ജ്ഞാനപ്പാന' 'സൂ
ർയ്യവംശേപിറന്ന ഭൂപാലനാം' എന്നിത്യാദി ഇരുപത്തുനാലു വൃത്ത
ത്തിലെ രണ്ടാംവൃത്തം, ഇവയെല്ലാം ഒരേ വൃത്തം തന്നെ എന്നും പറ
യുന്നു. അതിനാൽ ഈ അഭിപ്രായങ്ങളുടെ സൂക്ഷ്മമായ വ്യത്യാ
സം വൃത്തത്തിൽ ചാതുർയ്യമുള്ളവരുടെ ചർച്ചക്കു വിഷയമായിട്ടുള്ള
താണു്.
രണ്ടാം വൃത്തം കഴിഞ്ഞു.
------------------ട്ട------------------
മൂന്നാം വൃത്തം .
(൧) കമലദലലോചലവു-
മമലകരപാദതല-
മസകളകളാക്ഷരമൊ-
ടരുളിനൊരു ഗീരുകളും,
അതിവിശദദന്തരുചി-
മൃദുഹസിതമാനനവു-
മകതളിരിലാക മമ
രാമ! രഘുനാഥജയ!
വ്യാ--കമല...വനം=താമരപ്പൂവിന്റെ ഇതൾ പോലെയുള്ള
കണ്ണുകൾ, അഭ......തലം=തെളിവുള്ള ഉള്ളങ്കൈകളും ഉള്ളങ്കാലുക
ളും, അസ=ഗീരുക്കൾ=അക്ഷരങ്ങൾ മുഴുവൻ തെളിയാതെ മധുര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Devarajan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |