14 ==രാമായണം==
ളെ ഒരുക്കിവയ്ക്കുന്ന പരിശുദ്ധസ്ഥലം. നീളെ=എല്ലാടവും. നിണം=
രക്തം. ഊക്കുക=കോരിയൊഴിക്കുക. യാഗയജനാദികൾ=യാഗം,
ഹോമം മുതലായ കർമ്മങ്ങൾ.
ഭൂമിയിൽ യാഗാദികർമ്മങ്ങൾ മുടക്കുന്നതുകൊണ്ടു സ്വർഗ്ഗവാസി
കളായ ദേവകൾക്കുള്ള സങ്കടത്തെ അടുത്ത ശ്ലോകംകൊണ്ടു പറയുന്നു :-
നഷ്ടയജനാലതിവിശന്നരിയകണ്ണും നട്ടുവയമൊട്ടുബത! നഷ്ടിപിടിപെട്ടു, ദുഷ്ടർജനീചരദവാഗ്നിഘനധാരാ ദൃഷ്ടിമുന നൽകുക നമുക്കു ഹരിരാമ.
വ്യാ--നഷ്ടയജനാൽ=(അ.ത.പ.ഏ) യാഗങ്ങൾ ഇല്ലാതായ
തിനാൽ. അതി=(അവ്യ) അധികം. നട്ടു്=കഴിച്ചിട്ടതുപോലെ അക ത്തേക്കതാണു്. വയം=(അസ്മത്.പ്ര.ബ.) ഞങ്ങൾ. ബത!=(അവ്യ) കഷ്ടം. നഷ്ടി=നാശം. ദുഷ്ട......ധാരാ=ദുഷ്ടരായ രാക്ഷസന്മാരകു ന്ന കാട്ടുതീയിനു പരുമഴയായിട്ടുള്ള (രൂപകാലങ്കാരം.) ദൃഷ്ടിമുന= കടാക്ഷം.ഭൈത്യാരിയായ അങ്ങയുടെ കടാക്ഷംകൊണ്ടു മാത്രമേ രാക്ഷസന്മാരെ നശിപ്പിക്കാൻ സാധിക്കയുള്ളുവെന്നു സാരം. മേൽ എ ട്ടാം പദ്യം മുതൽ ഇതുവരെയുള്ള മിക്ക പദ്യങ്ങളും, കുമാരസംഭവം ര ണ്ടാം സർഗ്ഗം മുതൽ 48-വരെ ശ്ലോകങ്ങളുടെ ഒരു സാമാന്യ തർജ്ജ മയാണെന്നു വിചാരിക്കണം.
ദേവകളിതേവമുരചെയ്തളവു ദേവൻ ദേവകളൊടേവമരുൾ ചെയ്തു ജഗദീശൻ, 'ദേവതകളേ! മതി, വിഷാദ, മിഹയൂയം വാനരകുലേ ഭുവി പിറക്ക ഹരിരാമ.
വ്യാ--ഏവം=(അവ്യ) ഇങ്ങനെ. ദേവൻ=വിഷ്ണുഭഗവാൻ. ജ
ഗദീശൻ=ലോകനാഥൻ. ദേവതകൾ=ദേവന്മാർ. (ദേവൻ=ദേവ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vnharidasan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |