താൾ:Pattukal vol-2 1927.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

59

    കിരാതം

മാനസപുജ തുടങ്ങി മനം തെളിയെ ഒട്ടുനേരം കഴിഞ്ഞപ്പോൾ തത്സ്രരുപം ഭഗവാനും സ്പഷ്ടമായിക്കാട്ടിനിന്നു സന്തോഷത്തോടെ ചെമ്പുലിത്തോലണിഞ്ഞോരു തമ്പുരാനും ദേവിതാനും മുമ്പിൽ വന്നു പ്രസദിച്ചു വരം നൽകുവാൻ അർജ്ജുനാഞാൻ പ്രസാദിച്ചേനത്ഭുതം നിൻറെ വീർയ്യത്താ ലസ്രൂമിന്നു തരുവാൻ ഞാൻ മടികൂടാതെ എന്നിവണ്ണമരുൾ ചെയ്തു മന്ദഹാസം പൂണ്ടൂ ദേവലൻ തന്നടെ ബാണവും നൽകി പാണ്ഡുപുത്രനായ് നങ്കൾമൌലി ജഗന്നാഥൻ പങ്കജാക്ഷി പാർവ്വതിയും കിങ്കരമ്മാരോടുകൂടി മറഞ്ഞാരപ്പോൾ വേട്ടയാടിക്കളീയ്ക്കുന്ന ശങ്കര രുപമല്ലോ വേട്ടയ്ക്കരൂമകനെ ഞാൻ സ്മരിച്ചിടുന്നു നിൻ പാദഹ്ങ്ങൾ വഴീപോലെ കുപ്പിടുന്നോരടിയ

കപ്പ മെല്ലാം കളഞ്ഞാശ്ര കാത്തുകൊള്ളേണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/66&oldid=166451" എന്ന താളിൽനിന്ന് ശേഖരിച്ചത്