താൾ:Pattukal vol-2 1927.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
305

അന്നേരം മുതിർന്നപ്പോൾ സീതയും നിരൂപിച്ചു
സത്യമായ്പറയുമ്പോൾ ഞാൻ ബഹുമാനിയാഞ്ഞാൽ
അമ്മമാർക്കെന്നോടേറ്റം ദ്വേഷമായ്വരുമെല്ലാ
ആത്മാവിൻ ദ്വഷമായ്വരുമല്ലൊ
ആത്മാവിൻ ദ്വഷമില്ല ജാനകീതാനുമപ്പോൾ
ആത്മാവേ ക്ഷമകൊണ്ട് മെല്ലവേ നിരൂപിച്ചു
ചഞ്ചലംകൊണ്ടു മെല്ലെ മനസ്സിൽ നിരൂപിച്ചു
‌എങ്ങിനയവൻ തന്റെ രൂപത്തെ വരയ്ക്കുന്നു }
ഭൂമിയുമാകാശവുമെനിയ്ക്കു തുണചെയ്തു
കടലും ഭഗീരഥൻ ഇനിയ്ക്കു തുണ ചെയ്തു
പാലാഴിവർണ്ണൻ പരമീശനും തുണചെയ്തു
ആർക്കാനും ചന്ദ്രൻ വന്നിങ്ങിനിയ്ക്കു തുണചെയ്തു
അശ്വിനീദേവകളുമിനിയ്ക്കു തുമചെയ്തു
നാന്മുഖൻ നാരായമൻ വിഷ്ണു തുണചെയ്തു
മുപ്പുരമെരിച്ചരു മുല്ലബാണനും തുണചെയ്തു
ശ്രീരാമസ്വാമിയെന്റെ ഭർത്താവും തുണചെയ്തു
ദൈവമേ തുണയെന്നു വരച്ചു തന പത്തും }
മുഖത്തോടിടകളിൽ കവർന്ന കഢലവും
വെലുത്ത വെള്ളകേറും വലിയ മുഖങ്ങളും
ജനിച്ച കണ്ണു തന്നിൽ അഗ്നികൾ ജ്വലിയ്ക്കുയയം
പതിനട്ടിലും നല്ല ദൈവത തോന്നിച്ചീടും
ദേവമന്ത്രത്തെ ജപിച്ചിരിക്കുന്നൊരു മുഖം
സംഗീതങ്ങളും പാടീട്ടിരിയ്ക്കുന്നൊരു മുഖം
ആദിത്യന്റെ നേരെ ഇല്ലാതെങ്ങൊരു മുഖം
ഈശ്വരനോടു യുദ്ധം ചെയ്യന്നങ്ങൊരു മുഖം
ദേവകൾ തന്നെ ദുഷിച്ചെയ്യുന്നങ്ങൊരു മുഖം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/308&oldid=166240" എന്ന താളിൽനിന്ന് ശേഖരിച്ചത്