ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൩
രണ്ടു രാജാക്കന്മാരുടെ മൎയ്യാദ
പരിപന്ഥികൾപോയമൎന്നു; ദൈവ-
പരിണാമം നന്നെന്നുവന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു;
പരമതുകൊണ്ടു ഞാനിന്നിതിരന്നു.
നളൻ:-
5 പ്രേമതേതുവൃണേഋതുവൎണ്ണ!
ഭൂമിപാലമണേ;
6 അപരാധംചെയ്തതുഞാ-
നറിഞ്ഞുകൊണ്ടത്രേവീൎയ്യവാരിനിധേ!
അൻപെഴുംനിൻമുൻപിൽനി-
ന്നനൃതംപറഞ്ഞീലെഞാൻ ധീരമതേ?
അപരമില്ലൊരുപിഴ-
യറിയാതെപോലും മമ സാരമതേ!
അറിഞ്ഞുകൊണ്ടരുതെന്നി-
ലരസതരണജിതവൈരിതതേ?
രസസാരരതേപരം.
7 അതിസുഖവാസമിങ്ങു
സുലഭമാമവനിയിലതുധരിച്ചേൻ.
അതുമൂലം നിന്നെസ്സേവി-
ച്ചയിനിന്മതങ്ങളെ ഞാനനുസരിച്ചേൻ.
അറിയാതെപോയിമൂവാ-
ണ്ടായീകാലമിപ്പോളതുനിനച്ചേൻ?
അതിശയമത്രയുണ്ട-
ങ്ങയിനിൻഗുണത്തിനതുമനുഭവിച്ചേൻ
ഉള്ളിലഭിരമിച്ചേൻചിരം