താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൯൯. പെരുവഴിത്തൂ വെക്കരമില്ല
൮൦൦. പെറ്റമ്മെക്ക ചൊറു കൊടുത്തൊ മുത്തച്ചിക്കരിയളപ്പാൻ
൮൦൧. പെറ്റവൾ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാൽ കാൎയ്യമൊ (കണ്ടുവറടികതം പാഞ്ഞാൽ എന്തു ഫലം)
൮൦൨. പെടിക്കകാടു ദെശം പൊരാ
൮൦൩. പെട്ടു മുട്ടെക്ക പട്ടിണിയിടല്ല
൮൦൪. പൊട്ടൻ പറഞ്ഞതെ പട്ടെനിയും വിധിക്കും
൮൦൫. പൊൻതൂക്കുന്നെടത്തു പൂച്ചെക്കെന്തു (പൊന്നുരുക്കുന്നെടത്തു)
൮൦൬. പൊന്നാരം കുത്തിയാൽ അരിഉണ്ടാകയില്ല
൮൦൭. പൊന്നു കാക്കുന്ന ഭൂതംപൊലെ
൮൦൮. പൊന്നു വെക്കെണ്ടയിടത്തിൽ പൂവെങ്കിലും വെക്കെണം
൮൦൯. പൊന്നു ഒന്നു പണിപലതു
൮൧൦. പൊൻസൂചി കൊണ്ടു കുത്തിയാലും കണ്ണുപൊം