ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണന്റെ മരണപത്രം കഷണമാക്കി മുറിക്കുന്നതായാലും, ഞാനതു ചെയ്യില്ല. ഹാൻ വൾ - , da പെണ്ണുങ്ങളെപ്പോലെ തന്നെ കാശിനു കൊള്ളാത്ത മെല്ലാം വായിൽ നാക്കിനു മാത്രമുണ്ട്. ഈ ജന്മം നീ എന്റെ ആ കടം വീട്ടുകയില്ലെന്നു എനിക്കിപ്പോ ൾ അറിയാറായി. രോഹിണി ഇതൊഴിച്ച് എന്തെങ്കിലും ഞാൻ നിങ്ങൾക്കുവേ ണ്ടി ചെയ്തുതരാം. എന്റെ ജീവനെ ഉപേക്ഷിക്കാനും ക ടി ഞാൻ തയാറാണ്. എന്നാൽ, അപ്രകാരമുള്ള വിശ്വാ സവഞ്ചന ചെയ്യാൻ എനിക്ക് കഴികയില്ല.' ഹലാലൻ, രോഹിണിയെ അതിലേക്കും ഉദ്യോഗിപ്പിക്കു ന്നത് അസാദ്ധ്യമെന്നുകണ്ട്, നിനക്കു സമ്മാനമായി ഈ ണം മുമ്പിൽ കൂട്ടി നീ എടുത്തോളം, എന്നു പറഞ്ഞ് ആയിരം രൂപയുടെ ഒരു നോട്ട് അവളുടെ കയ്യിൽ വെച്ചുകൊടുത്തു. സ്വീകരിച്ചില്ല. ഞാൻ രോഹിണി ആ പണം m ത്തിനുവേണ്ടി പറഞ്ഞതല്ല. നിങ്ങൾ നിങ്ങളുടെ അച്ഛൻറ മുതലാസകലം എനിക്കു തരുന്നതായാലും എനിക്കതു ചെയ്താ ൻ പാടില്ല. അതിനു വിരോധമില്ലെങ്കിൽ, നിങ്ങൾക്കു വേണ്ടി വെറുതെ ഞാനതു ചെയ്യുമായിരുന്നു എന്നവൾ പറഞ്ഞു. ഹലാലൻ ഒന്നു ദീർഘമായി നിശ്വസിച്ചു. രോഹിണി നീ എന്റെ ഗുണകാംക്ഷിണിയാണെന്നു ഞാൻ വിചാരിച്ചു, അന്യന്മാരെ സ്വന്തം ആളുകളായി വിചാരിക്കാൻ തരമില്ല ല്ലോ. എന്റെ ഭായ്മ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, നി ന്നെ ഉപദ്രവിക്കാൻ ഞാൻ വരികയില്ലായിരുന്നു. അവൾ അ തെനിക്കായി ചെയ്തുതരുമായിരുന്നു. രോഹിണി ചിരിച്ചു. രൻ "നീ ചിരിയ്ക്കുന്നതെന്താണ്? മോഹിണി ... നിങ്ങളുടെ ഭാവിയെപ്പറ്റി പറഞ്ഞപ്പോൾ, എ നിന്നു വിധവാവിവാഹ സംഗതി മായന്നു. നിങ്ങൾ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/96&oldid=226415" എന്ന താളിൽനിന്ന് ശേഖരിച്ചത്