ആദികേരളം മുറയ്ക്കു തത്വം വഴിയിനിയാരി നിരയ്ക്കു നേരറാരുയോഗിപോലെ. ധരാധിനാഥൻ നീമുഖേന യൊരാസവാസിച്ചതില്ല വരാംബുജേനലിലും കാലം വരാതെഴും വാരിക്കുമെന്നപോലെ. ഭയവരും മാറടലാടിഭൂപൻ ഉയർന്നിടും ധൂളിയിൽ നല്ലശാർങ്ഗ പ്രണാദാലുടനാളറിഞ്ഞു. ശരത്തിനാബ് ഭൂപനത്തുമീശ പെരുത്തെഴും മേച്ചശിരസ്സമൂഹം നിരത്തി തേനീച്ച നിറഞ്ഞകൂടു പരത്തിടും മാതിരി പാരിടത്തിൽ. അണഞ്ഞുശേഷിച്ചവർ തൊപ്പിയൂര ക്ഷണം ക്ഷിതിശാഥകീഴടങ്ങി ഗുണം കലന്നോരുടെ കോപമാറാൻ വണങ്ങുക വഴിയില്ലല്ലോ. സ്വവിക്രമം കാന്തരിൽ നോക്കുകാട്ടി കവിക്കുണാബലമാകുശേഷം അവിക്ഷതം ചോപ്പണിയിക്കു തോന്നാത് ഭവിച്ചിതങ്ങാരഘുചേഷ്ടിതങ്ങൾ. ത്രേതായുഗത്തിൽ, മഹാവിഷ്ണുവിന്റെ അവതാരമായി ജനിച്ച അയോദ്ധ്യാധിപനായ ശ്രീരാമചന്ദ്രൻ പൂർവ്വികൻ രഘു ചക്രവർത്തി ദിഗ്വിജയം ചെയ്ത കാലത്ത് പാരസികർ, "യവനാ', 'ണ' മുതലായ വനം' ഇൻഡ്യയിൽ ഉ ണ്ടായിരുന്നില്ല. പാഷാരാജാവായിരുന്ന ഡയസ്സ് ഹിസ്താ
താൾ:Mangalodhayam book-7 1914.pdf/14
ദൃശ്യരൂപം