ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

02 മംഗളോദയം കിഴിവണ്ണം ജയമാണഭൂപൻ കുഴക്കമാകടൽ വക്കിലൂടെ തഴയ്ക്കുമാക്കാഴ്ച്ച കഴുതിക്കും വഴിക്കു പോയ്ക്ഷിണദിക്കുനോക്കി. (1) കരക്കരാത്തുകരന്നുമൊട്ടു കുറയ്ക്കുമിണദിക്കിലും താൻ മുറയ്ക്കു കാട്ടും രഘുവിൻ പ്രതാപം തിരക്കിടും പാണ്ഡ്യർ സഹിച്ചതില്ല. വണങ്ങി വെൺമുത്തുകൾ താമ്ര വണ്ണി യണഞ്ഞെഴും സന്ധുവിലുള്ളതെല്ലാം കണക്കുടൻ ചെന്നവർകാഴ്ചവെച്ചു. ഭയത്തിനാൽ കേരളമാർ വിഭൂഷാ ജയംനേടും പടയാളിമാര ആയത്തിയോരാപ്പൊടി ചൂണ്ണമാക്കി. ഇന്നാമന്നവിടംകൊടുത്തു കരണത്തോടരാന്തമാ ലന്നനാട്യത്തോടുടൻ കൊടുത്തു. d കവി, കഥാപുരുഷന്റെ പരാക്രമത്തെ ഘോഷിക്കുന്നതി വേണ്ടി ഈ വിധം വറ്റിച്ചു എന്നല്ലാതെ, ഇവിടെ യഥാ സംഭവത്തെ രേഖപ്പെടുത്തിയതാണോ എന്നു സംശയിക്കേ ണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, രഘുമഹാരാജാവിന്റെ പരാക്രമം വണ്ണിക്കുന്നതിൽ കവി ഇങ്ങനെ പറയുന്നു: വരവല്ലാത്തൊരു തോലിക്കാൻ Osina.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/13&oldid=226304" എന്ന താളിൽനിന്ന് ശേഖരിച്ചത്