ദക്ഷയാഗം എന്നെന്നുമത്തരുണർതൻഹൃദയാംബുജ-ത്തിൽചെന്നെത്തിയായതുപരംവിദഹിച്ചിടട്ടെ. അല്ലുംപകൽപ്രചുരമാംപ്രണയത്തൊ-
(ടല്ലൻ
തെല്ലുംവരാതെതുണചെയ്തൊരുമൽപിതാ-
(വേ!ചൊല്ലുള്ളശാശ്വതപദസ്ഥിതിനേടുവാൻ (ഞാൻ
ചെല്ലുണ്ടുഹാ!യജനവേളയടുത്തുനന്നേ. ആരാവശൂന്യമിഹവൃക്ഷവതാദി, സർവ്വ ഘോരാന്ധകാരനികരസ്തിമിതാനിശിഥം
-********- ദക്ഷയാഗം ഭാഷാപ്രബന്ധം (തുടർച്ച)
കല്യാത്മാവിപ്രകാരംത്രിപുരഹരനെനി-
ഭത്സ്യദക്ഷൻസഗാനീ
മുള്ളേറുംകോപശാലീകരതലഭൂവിശാ-
പാംബുകൈക്കൊണ്ടശങ്കാ
കല്യാണ്യാവാർയ്യമാണോപ്യഹഹപരിഷദാ
യജ്ഞഭാഗംനിനക്കി-ങ്ങില്ലാതെപോകയെന്നമ്മുനിസദസിശപി ച്ചുത്ഥിതോഗാൽസ്വഗേഹാ. ശ്രീനന്ദികേശ്വരനുമക്ഷണമാശുദക്ഷേ
മാനീസസജ്ജകിലബസ്തമുഖത്വശാപം രോക്ഷേണശൈവപരിവാരജനേമഹാത്മാ പാഷാണ്ഡതാംപ്രതിശശാപബൂഗുസ്തദാനീം. ഇത്ഥമെത്തുന്നശാപവ്യതികരസമയേ
സർവ്വസംഹാരമുൾക്കൊ- ണ്ടുദ്യക്തംക്ഷോഭയുക്തംഭൂകടികടുദൃശാ വാരയൻഭൃത്യലോകം ൧൭൩
പാരാകവെസ്വചനമുദ്രിതമൊനുകൂടി_ ന്നാരാൽഭവാനൊടിവൾയാത്രപറഞ്ഞിടട്ടേ. സരസപദമിദാനീമൊന്നുകൂടിബ് ഭവാനെ ക്കരളലിയെവിളിക്കാംതാത!ഹാ!താത!
(ത!ചിരമിനിയിവൾദേപാദപദ് മേഭവാൻ (തൻ-വരവിനെയനുവേലംകാത്തുകാത്തങ്ങിരി- (യ്ക്കാം സ്നേഹതലയെന്നബാലാ
സ്നേഹമെഴുംതാതനേവമെഴുതിയഹോ മോഹനഗാത്രമഹാഡൌ ദേഹംഹോമിച്ചുഹന്ത!ബങ്കാളിൽ.
മരുതൂർ കരുണാകരമേനോൻ
സ്മൃത്വാദാക്ഷായണീംതാംപുരഹരനഥതൂ-
ഷ്ണീമെഴുന്നള്ളിനാൻപോ-
ലദ്വിഗ്നാതത്രസാമാജികനിവഹമനാ-
മന്ത്ര്യകൈലാസശൈലേ.
വിശ്വസൃക്പതികളുംസമാപ്യവിധിനാസ
ഹസ്രപരിവത്സരം മെത്തിനോരുവരസത്രമെത്രയുമുദഗ്ര- ചിത്രമഹിമോജ്വാലഃ
അത്യുദാരയമുനാനിലിമ്പസരിതോരിതം
പെരിയസംഗമേ
കല്പിതാവഭൃതമജ്ജനാസ്ത്വരിതമഭ്യ
ഗുർന്നിജനിജാലയാൻ.
ശങ്കരോപിഭവാനുച്ത്യരജതാചലം
പ്തണയിനിംസതീ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.