൧൭൨ മംഗളോദയം
സാരജ്ഞർനമ്മുടെയുവാക്കൾതുടർന്നതിങ്ങി ന്നേരത്തുമെൻകരളിൽനിന്നൊഴിയുന്നതി-
(ല്ല.
ക്രൂരാഭിശാസനസഹിപ്പൊരുദക്ഷിണാഫ്രി- ക്കാരാജ്യജദൂർഭഗമെനൽപരിരക്ഷചെയ്‌വാൻ സ്ഫാരാനുകമ്പമഹഭിക്ഷയെടുത്തുകൂടി- സ്വരാജ്യഹാർദ്ദമധികംനിശദീകരിചു.
ഈമട്ടുധർമ്മമിയലുന്നപരോപകാര-സാമർത്ഥ്യവുംകരുണയുംകലരുംയുവാക്കൾ കാമംസ്വദേശജനദുഃഖനിവാരണത്തിൽ പ്രേമത്തോടെന്തഹഹ!മുന്നിൽവരാതിരി-
(പ്പാൻ.
കോട്ടംമനസ്സിലരുളുംവിധമുള്ളജാതി- ക്കൂട്ടംധനാശകലരുന്നവിവാഹഗട്ടം വാട്ടംവെടിഞ്ഞിവപെരുത്തുയരുന്നുകഷ്ടം നോട്ടംജനത്തിനിതിലെന്തിനിയുംവരാ-
(യ്‌വാൻ
സാനന്ദമിന്നലെനിശീഥിനിയിൽകിനാവി-
(ൽ
ഗാനംസുധാമധുരമെൻചെവിയാസ്വധിച്ചു ഞാനവ്യയപ്രണയനിർഭരയാംകടാക്ഷ- ശ്രീനൽകിടുന്നരിയദുർഗ്ഗയെയങ്ങുകണ്ടു.
കൊണ്ടാടിനനധുരഹാസവിലാസഭംഗി കൊണ്ടാടുമാമഹിതമായമഹോവിശേഷം തണ്ടാർതൊഴുന്നനിജചാരുകരാങ്കുരത്തെ ക്കൊണ്ടാദരത്തൊടഥമാടിവിളിച്ചിതൊന്ന.
ലോകപ്രശസ്തതരമിങ്ങിനെകാഴ്ചഞാന- സ്തോകവ്യഥംഹഹഹ!കണ്ടുനടുങ്ങിയേറാം ഹാ!കഷ്ടമെന്നുടെപിതാവിനെവേർപിരി-
(ഞ്ഞാൽ
നാകത്തിലുംനരകദുഃഖമിനിയ്ക്കുടിയ്ക്കും. ദീക്ഷിച്ചുമജ്ജമ്പഹി!തൽജഠരത്തിലിട്ടു സൂക്ഷിച്ചുവേധനസഹിച്ചിഹപത്തുമാസം
ദാക്ഷിണ്യബുദ്ധിയെഴുമാമുഖപങ്കജത്തെ വീക്ഷിച്ചിടാതൊരുമിനിട്ടുസഹിയ്ക്കുമോഞാ- (ൻ
ഉന്നമ്രകേളിയൊടുസോദരസഞ്ചയത്തോ-ടന്നക്കിടാവിനുടെമാതിരിഞാൻവളർന്നു ഖിന്നത്വമോടവരെവിട്ടുസുരാലയത്തിൽ ചെന്നങ്ങവാണിടുകയോവിധിയോഗമ-
(യ്യോ.
കാറ്റുംതണുപ്പുമിയലാത്തവിധത്തിലെ-
(ന്നെ
പ്പോറ്റുന്നതായകുലധർമ്മഗൃഹത്തിനേയോ തീറ്റന്നതാപമൊഴിയുംപടിയിങ്ങുമോദ- മേറ്റുന്നപൂവനികയോവെടിയേണ്ടതീഞാ
(ൻ. തെല്ലിപ്രകാരമതിഘോരതേമസ്സുഹന്ത!മല്ലിട്ടുമൽകരളിനോടുദയാവിഹീനം
സല്ലിപ്തശാന്തിയൊരുടിവ്യമഹസ്സുപിന്നീ-ടല്ലിങ്കലെന്റെഹൃദയത്തിലുദിച്ചുപൊന്തി.
ഇന്നുള്ളതൊന്നുമിഹശാശ്വസമല്ലനൂന. മെന്നുള്ളവാസ്തവമെനിയ്ക്കുമനസ്സിലായി
എന്നുംവിനാശമിയലാത്തമഹാപദത്തിൽചെന്നുല്ലസിയ്ക്കുവതിനുള്ളിലുറച്ചുഞാനും.
ചാടട്ടെയോപുഴയിലൂക്കൊടുകഞിയേല്പി-ച്ചീടട്ടയോവിഷരസാനുകരട്ടെയോഞാൻ ഈടറ്റജീവിതമിതെങ്ങിനെഞാൻനശിപ്പി ച്ചീടട്ടെനിത്യമനഘംപദമാർന്നിരിപ്പാൻ.
അല്ലാ!മഹാഗ്നിഭഗവാനുകളേബരത്തെ യുല്ലാസപൂർവ്വമിനിയാശുയജിയ്ക്കനല്ലു ചൊല്ലാളുമിദഹനനുഗ്രതയോടുപാരി- ലെല്ലാംകടന്നഥപടർന്നുപിടിച്ചിടട്ടെ.
എന്നെക്കണക്കുഴലെഴുംതരുണീജനങുങൾ- തന്നെഞ്ചിലുള്ളപുരുതാപമഹാദവാഗ്നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.