താൾ:Mangalodhayam book-6 1913.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു കത്തു

കഷ്ടം ഭവാനഥവരാനിടയില്ല നമ്മൾ ക്കിഷ്ടംപെടുംഭവനവുംചണയപ്പെടേണ്ട ഷ്ടവ്രന്നംകര്വരുമംഗമറുക്കിലൊട്ടും നഷ്ടംവരുത്തിടുകയില്ലതുമറ്റുഗാത്രം.

എന്നിൽഭവാനമിതമാംപ്രണയപ്രസാദ മുന്നിച്ചിടുന്നകഥഞാനറിയായ്കയില്ല മന്നിങ്കലെന്നിലധികംസുഖമാനരെന്ദ്രർ- തന്നിഷ്ടപുത്രികൾകിനാവിലുമാർന്നിരിയ്ക്കാ.

എന്നേരവുംപ്രണയവല്ലിപടർന്നപന്തൽ തന്നേഭവാന്റെപരിശുദ്ധതപൂണ്ടചിത്തം എന്നേനിനച്ചയി!ഭവാൻനിജ്ജീവിതത്തെ ത്തന്നേയുമേബലികഴിയ്ക്കുമൊഴിയ്ക്കയില്ല. കുടികഴിഞ്ഞജനകാദികഴെപ്പുറത്തെ- ക്കോടിച്ചുമോടിയൊടുഞാനിഹവാഴ്കയെ

                                             ന്നോ
തേടിത്തിരഞ്ഞറിയവീടെഴുതിക്കൊടുത്തു

മേടിച്ചകാമുകനുകാമിനിയാകയോഞാൻ. താളിൻകണക്കുവെയിൽകൊണ്ടുതളർന്നു

                                       കൊണ്ടെൻ 
വേളിയ്ക്കുവേണ്ടിവിശമിച്ചുവലഞ്ഞുപാരം  കേളിങ്ങുവാടിയമുഖേനഭവാൻമിനിഞ്ഞാ- 

ന്നാളിങ്കൽവന്നവരവച്ഛ!സഹിച്ചുകൂടാ. ഉല്ലാസമുള്ളതവെടിഞ്ഞുഭവാ"നിതോടെ യെല്ലാംനശിച്ചൂഗൃഹ"മെന്നുപറഞ്ഞവാക്യം ചൊല്ലാവതോവിഷവിനിർമ്മിതമമ്പുപോ

                                               ലെ  

വല്ലാതെമൽകരളുഹന്ത! തുളച്ചിടുന്നു. സൊമപ്രഭയ്ക്കുമൊരുമങ്ങലണച്ചതെല്ലൊ പ്രേമപ്രസന്നമവിടുത്തെമുഖാരവിന്ദം ഈമട്ടുനിർഭരനിരാശതയന്ധകാര സ്തോമംകണക്കുയരുവാനിടഞാനറിഞ്ഞു.നൂനംഭവാൻപണിയെടുത്തുവിരുന്ദ്രമന്യം ധീനത്തിലീഗൃഹവരത്തെവരുത്തിടായ്‍വാൻ ഞാനല്ലയോജനക!ദുർഭഗപുത്രിയങ്ങേ-ക്കാനൽശ്രമംസഫലമായിവരാവതാണോ.

                                            ൧൭൧
                                                  

പാരംമനസ്സിലൊരുകാറുയരുന്നിതുച്ച-നേരത്തുമീയുലകിരുൾക്കിടമമായിടുന്നോ ആരമ്യമാംസ്മിതരസംചൊരിയുന്നവാക്കിൽ സാരസ്യമങ്ങയെവെടിഞ്ഞിതഹോകഠോരം ബാലസ്വഭാവതവെടിഞ്ഞിതുഞാൻ, വി

                                           (വാഹ

കാലംകഴിഞ്ഞുപഴിവാക്കുജനംപറഞ്ഞു

മാലന്വഹംമനസിവാച്ചപമാനലജ്ജ

ജാലത്തനാലയി!കുനിഞ്ഞുഭവൻമുഖബ്ജ എന്നുള്ളമജ്ജനക!ഹന്ത!വിലയ്ക്കു വാങ്ങി- ത്തന്നുള്ളകാമുകനിലാശൂരമിയ്ക്കുമെന്നോ ചിന്നു കൃതാർത്ഥതഭവാനിതുകൊണ്ടുവന്നു- വെന്നുള്ളിലിന്നുസുമതേ!കരുതുന്നതുണ്ടോ.

കൊണ്ടാടിയിപ്പരിണയത്തിനുകീഴടങ്ങി ക്കൊണ്ടാലതെൻജനകനുൾപ്രിയമായിരി-                                                  
                                               (യ്ക്കും 

പണ്ടായിനേടിയഗൃഹത്തിനെഞാനുനിമി-

                                                 (ത്തം

രണ്ടാമതാമൊരുവനേകുവതത്തലെല്ലോ. ചിന്താഭാംമനസിഹന്തവളർത്തുകൊണ്ടോ സന്താപമാർന്നമുഖമങ്ങിനെകണ്ടുകൊണ്ടോ എന്താത!ഭൂമിയിലിരിപ്പതിലേറെനല്ല- തെന്താങ്കിലും നരകലോകനിവാസമല്ലോ. താതന്റെതാപശമനത്തിനുമിഗൃഹത്തിൽ സ്വാതന്ത്ര്യമന്യനുവരാതെകഴിയ്ക്കുവാനും ആരുങ്കമേതുനിയലാതിനിഞാനുറച്ചു ഭൂതന്നെവിട്ടുവിട്ടുപാമാത്മപദംഭജിപ്പാൻ. ഹാ!നിസ്തൂലപ്രളയമെന്നതുപോലെവെ'ബ- ർദ്വ'നിൽകഴിഞ്ഞവലുതായജലപ്രവാ-

                                      (ഹാൽ,  

വാനിങ്കലേയ്ക്കുവഴിനോക്കിയകബട്ടരെസ്സ- മ്മാനിച്ചുഹന്ത!പലരുംതുണചെയ്തുവല്ലോ. പാരംസ്വദേഷഹിതമോർത്തുവിദേശവസ്തു വാരത്തിലുല്‌ബണവിരക്തിവെളിപ്പെടു-

                                            (ത്തി   

൫*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/200&oldid=165128" എന്ന താളിൽനിന്ന് ശേഖരിച്ചത്