താൾ:Mangalodhayam book-6 1913.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യായാമവും അതിന്റെ ഫലങ്ങളും

     ചെയ്തുകാണുന്നതു സാധാരണയാണല്ലോ.           ചില വ്യായാമങ്ങളില് നിന്നു പലവിധമായ 

   ആ വക സംഗതികളില് വ്യായാമത്തിന്റെ ഫലം           ആപത്തുകള് നേരിടുവാന് എളുപ്പമുണ്ട്.അ-
                                                                                  .
  തൃപ്തികരമായി ഭവിക്കുന്നില്ല.രണ്ടോ മൂന്നോ ആളുകല്       ങ്ങനെയുള്ള അനുഭവങ്ങള്  അല്പം ഓത്തു-
                                                                       .     
  കൂടി  വ്യായാമം   ചെയ്യുകയും   അഭ്യസങ്ങളുടെ             നോക്കിയാല്  നമ്മുടെ ഓമ്മയിലപ്പെടുന്നതു
 മട്ട് കുടെകുടെ മാറുകയും ചെയ്താല്   ഒന്നുതന്നെ നിത്യം     മാണ്. അവ പ്രധാനമായി -ഫുട്ബോല്, 
ചെയ്യുന്നതില്     നിന്നുള്ള മുഷിച്ചല്  തോന്നുവാന്            ക്രിക്കെററ്  (football ,cricket)എന്നിവ-
                                                                           

വഴി കൊടുക്കാതെ കഴിക്കായ്ക്കാവുന്നതാകുന്നു . കളില് നിന്നാണെന്നാണ് കേട്ടിടുള്ളത്.

 ദേഹത്തിലെ എല്ലാം രോഗങ്ങളക്കും  ഒരു  അ-        അതുകൊണ്ട് ആ വക വ്യായാമങ്ങളില് അല്പ-   
 -      
ഭ്യാസം   കൊണ്ടും  ഒരേ   സമയത്തും   തന്നെ  ആ-      മൊന്നു സൂക്ഷിച്ചാലും ഇത്തരത്തിനു സംഭവി-
യാസം    കൊടുക്കുന്നതായ    വ്യയാമം   നന്നേ             ക്കുന്നതാണ് മത്സരാവസരത്തില്   ഏതു

ചുരുക്കമാകുന്നു . അതിനോടു ഏതാണ്ടടുക്കുന്നതായി ഫലത്തെ പ്രതീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നുവോ ആ

വല്ലതും ഉണ്ടെകില് അതു നീന്താലാകുന്നു ഇതും ഫലപ്രാപ്തിയില് തന്നെ ബദ്ധശ്രദ്ധമായിരിയ്ക്കുന്ന

ഒരു വിശേഷതരമായ ശരീരയാസമാണ. മനസ്സോടും കൂടിയവര് തങ്ങളുടെ ആത്മാവിനെ

അധികനേരം ചെയ്യരുത്. ഇതു ദേഹത്തെ ക്ഷണത്തില് പററിയും ചിലപ്പോള് തീരെ വിസ്മൃതമ്മരായി

   .

തളത്തുന്നതാകുന്നു. കാലത്തോവൈകുന്നേരമോ രണ്ടു- പ്രവൃത്തിയ്ക്കുന്ന? മനുഷ്യസ്വഭാവമാണല്ലോ.

നാഴിക നടക്കുക,കുതിരസ്സവാരി ചെയ്യുക, ചവിട്ടുവണ്ടി       അതുകൊണ്ടാണ് ഇത്തരം അപായങ്ങള്
                                                                     .
ഓടിക്കുക, മുതലായ വിശ്രമവ്യായാമങ്ങളക്ക്  അതാതിന- ചിലപ്പോള് അനിവാര്യയ്യങ്ങളാണെന്നു

നുസരിച്ചു പ്രത്വേകതരം ഫലങ്ങളും ഉപയോഗങ്ങളും ഉണ്ട്. പറയുന്നത്.

                                                                    .          .

ഇതുകുടാതെ ദേഹത്തിലെ എല്ലാം ഭാഗങ്ങളക്കും അലിലെകില് ബാലന്മാക്കും വൃദ്ധന്മാക്കും

മാംസങ്ങലക്കും ആയാസം കിട്ടത്തക്ക വല്ല അഭ്യാസങ്ങളകുടി     ദേഹയാസം  വേണ്ടെന്നു പറയുന്നതു
ചെയ്യുന്നതിനും  പതിവായി അല്പ സമയം വിനിയോഗിച്ചു             സാധാരണയും  തെററായും ഉള്ള ഒരു 
വളരെ കൂടുതല് ഫലങ്ങള് സിദ്ധിപ്പാനുണ്ട്.                ധാരണയാകുന്നു . കഠിനമായ കായികാഭ്യാസം 
                                                                    .
             പലവിധ പന്തുകളി:ഡാബെലസ് (Dumb-bell ex-   ഈ രണ്ടു കൂട്ടുകാക്കും ദോഷാവഹാമാണെന്നു 
ereises) ഓട്ടം,പാട്ടം എന്നിങ്ങനെ വ്യായാമരൂപങ്ങള്            സമ്മതിയ്ക്കാതെ നിവൃത്തിയില്ലാ എകിലും  ശരീര-
അനേകമുണ്ട്. ഇവയിലോരോന്നിനും ഓരോ ദോഷങ്ങളുമുണ്ട്     സ്ഥിതിക്കനുസരിച്ചും ലഘുവായ ആയാസം 
ഇങ്ങനെ പലവിധ വ്യായാമരൂപങ്ങളുടെയും ഒരു പട്ടിക ഇവിടെ     കൊണ്ടു യാതൊരു ദോഷവും  നേരിടുന്നതല്ലാ
                                                         
                                                        
കൊടുക്കേണ്ട ആവശ്വമില്ലത്തതിലാല് അവയെ പ്രത്വേകം പ്രത്വേ-   നേരെ  മറിച്ചു  അതു കൊണ്ടു  വളരെ  ഗുണ-
കം എടുത്തു പറയുന്നുണ്ട്.                                     ങ്ങള്  എല്ലാ  സിദ്ധിപ്പനുണ്ടു  താനും
                                                                                       വ്യായാമത്തിനുളള  സമയവും  സ്ഥലും                                                         
                                                                                       കാലത്തെസമയങ്ങളാണ്  വ്യായാമത്തിനുത്തമം
                                                                                           
                                                                                       കാലത്തുസമയമില്ലാത്തവറ്ക്കും  പകലോരാത്രിയിലോ
                                                                                      ഏതെകിലും  സൗകയ്യമുളള  സമയത്തു  വ്യായാമം
                                                                                      ചയ്യാം  പക്ഷെ  കാലത്തല്ലെകില്  പിന്നെ  നല്ലതു
                                                                                      വൈകുന്നേരമാണ്  വ്യായാമസമയത്തു  വയറ്റില്

ഭക്ഷണം നിറഞ്ഞിരിയ്ക്കുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/14&oldid=165084" എന്ന താളിൽനിന്ന് ശേഖരിച്ചത്