താൾ:Mangala mala book-2 1913.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരപ്പുറപ്പാട് 67

യം ഇവിടെ കഴിഞ്ഞു. ശേമേല്പോട്ടാണ്. വായി, ണായി, സ്ഥായി, ലായി ഇതുകൊണ്ടു നാലു പദമാ യി. ണായ്, ഇട്ടലിച്ചു എന്നു പദച്ഛേദം. പെരു ത്തു--കാകക്ഷിന്യായേന പെരുത്തുകുറ; പെരുത്തു ഭോഷൻ.

ഓത്തുട്ടിനാത്തകതുകത്തൊടു വിപ്രവർഗ്ഗം

തീത്തോരു പായസമതിന്നലജ്ജനല്കം
കോൽത്തേനെഴുംമൊഴി!സുരേശഗജേന്ദ്രയാനേ!
ചീർത്താർത്തിതീർത്തുപലരാനഥഞങ്ങളുണ്ടു.

സാരം ---ഉണ്ടു, ചീർത്താർത്തിതീർത്തു--വിശപ്പുമാ റ്റി. പുലരാൻ--വളരാൻ, അല്ലാതെ സൂര്യനുദിയ്ക്കുാ നല്ല.

ഏറ്റത്തിലേറ്റുകരപറ്റിവളഞ്ഞുകത്തീ...

ട്ടാറ്റിൽതരത്തിലൊളിചാടിനമത്സ്യനേത്രേ!
കുറ്റത്തമാണ്ടകരുപുംഗവനിഗ്രഹത്തി...
ന്നേറ്റുറ്റമോടുടനടുത്തിതു ഭീമസേനൻ.

ഭീമസേനന്റെ പരാക്രമം പെണ്ണിന്റെ തല യിൽ വെച്ചുകെട്ടിയതു കവിയുടെ കയ്പിഴയാണ്. അ ല്ലാതെ മനപൂർവ്വമില്ല.

' ചിതത്തൊടൊന്നമ്മിയിലിട്ടുകത്തി....

ച്ചതച്ചപച്ചപ്പുളി ചാരുവകേത്ര!'
'കത്തുംകോപേനപാപ്പാനെടുപടപൊരുതി..
  ത്തട്ടിയിട്ടിട്ടു ചാടി...
ക്കുത്താനെത്തുന്നമത്തദ്വിരവരഗതെ!'































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/74&oldid=164450" എന്ന താളിൽനിന്ന് ശേഖരിച്ചത്