ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
66 സാഹിത്യം
“ | കഞ്ജബാണരിപു കാടുകരേറി--- ക്കുഞ്ജരാകൃതി ധരിച്ചദശായാം |
” |
ദേവന്മാരോടും നേരമ്പോക്കു പറയുന്നതു ഭക്തി യ്ക്കു പിടിച്ചതല്ലെങ്കിലും ശീവൊള്ളിയും വെണ്മണിയും മേല്പോട്ടുപോയിട്ടുണ്ടല്ലോ. ദോഷം വല്ലതുമുണ്ടെ ങ്കിൽ അവരുടെ തലയിരിക്കട്ടെ.
“ | മാടിൻകൊടിമടവാരേ! കാടുംപടലുംപിടിച്ചമുടിയോന്റെ, |
” |
ഇതു പച്ച മലയാലമായാൽ ഞാൻ ജയിച്ചു. അർത്ഥമുണ്ടെങ്കിലും മനസ്സിലായേ കഴിയൂ എന്നു ഞാൻ കരുതീട്ടില്ല. (വ്യാ) മാടിൻകൊടിമടവാരേ-- ഗിരീന്ദ്രകന്യേ. കാടും..... .....മുടിയോൻ--ജടാധരൻ. ഊട്--തത്വം. അടിപിടി--പാദഭജനം. പേരുചൊ ല്ലി മുറവിളി-- നാമോച്ചാരണം.
“ | വായിക്കയാംതൊഴിലവൾക്കിഹസുന്ദരശ്ശേ-- ണായിട്ടലിച്ചിതുതഥാപിതടീയ ചിത്തം |
” |
ഇഹംശ്ശോകം ഉണ്ടാക്കിയ ടിക്കിൽ. അന്വ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |