ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. PETER III.
ചെയ്തു, ജീവത്വകൃപെക്ക് അവർ കൂട്ടവകാശികൾ എന്ന് ഓ ർത്തും, ബഹുമാനം ഒപ്പിച്ചുകൊടുപ്പിൻ.
൩ . അദ്ധ്യായം.
(൮) സമാധനത്തോടെ തമ്മിൽ സുഖിപ്പാനും,(൧൩) ഉപചേങ്ങളിലും കൂടാതെ, (൧൮) യേശുവെ പിഞ്ചെന്നു ജയം കൊൾവാനും പ്രബോധിപ്പിക്കുന്നതു.
൮ ഒടുക്കം എല്ലാവരും ഐകമത്യവും കൂറ്റായ്മയും സഹോദരപ്രി ൯ തിയും കനിവും വിനയബുദ്ധിയും ഉള്ളവരായി ദോഷത്തി
ന്നു ദോഷത്തേയും ശകാരത്തിന്നു ശകാരത്തേയും പകരം ചെ യ്യാത്തവർ എന്നു തന്നെ അല്ല; ഇതിനായിട്ടു വിളിക്കപ്പെട്ട വർ എന്നറിഞ്ഞ് അനുഗ്രഹിക്കുന്നവരായും ഇരിപ്പിൻ!എ
൧0 ന്നാൽ അനുഗ്രഹത്തെ അനുഭവിപ്പാറാകും. എങ്ങിനെ എന്നാ
ൽ ജീവനെ സ്നേഹിപ്പാനും നല്ല ദിവസങ്ങളെ കാണ്മാനും ഇ ഛ്ലിക്കുന്നവൻ ദോഷത്തിൽനിന്നു തന്റെ നാവിനേയും ചതി
൧൧ പറയാതവണ്ണം അധരങ്ങളേയും അടക്കിവെക്കുക.ദോഷത്തോ
ട് അകന്നു ഗുണം ചെയ്ക, സമാധാനത്തെ തിരഞ്ഞു പിന്തുടരു
൧൨ ക. കർത്താവിന്റെ കണ്ണുകൾ നീതിന്മാന്മാരിലും അവന്റെ ചെ
വികൾ അവരുടെ അപേക്ഷയിലും ആകുന്നു; ദോഷം ചെയ്തു ന്നവരോടൊ കർത്താവിൻ മുഖം എതിരിടുന്നു (സങ്കീ ൩൪,൧൩
൧൩ ൧൭). പിന്നെ നിങ്ങൾ നല്ലതിനെ പിന്തെരുന്നവർ ആകുന്നു ൧൪ എങ്കിൽ, നിങ്ങൾക്കു ദോഷം ചെയ്യുന്നവർ ആർ?
എങ്കിലും നീതിനിമിത്തം കഷ്ടപ്പെടേണ്ടി വന്നാലും നിങ്ങൾ ധന്യന്മാർ; അവരുടെ ഭീമതയിൽ മാത്രം അഞ്ചുകയും ഹൃദയങ്ങളിൽ വിശുദ്ധീകരിപ്പിൻ (യശ. ൮,൧൨)
൧൫ നിങ്ങളിലുള്ള പ്രത്യാശയെ കൊണ്ടു ന്യായം ചോദിക്കുന്ന
ഏവനോടും സൌമ്യതയും ഭയവും കലർന്ന് പ്രതിവാദം ചൊല്ലു
൧൬ വാൻ നിത്യം രുമ്പൊട്ടു നിന്നു. ക്രിസ്തനിൽ നിങ്ങൾക്കുള്ള ന
ല്ല നടപ്പിനെ പ്രാവുന്നവർ നിങ്ങളെ ദുഷ് പ്രവൃത്തിക്കാർ എന്നു പഴിച്ചു പറയുന്നതിൽ ലജ്ജിപ്പാനായിട്ടു, നല്ല മനസ്സാക്ഷിയെ
൧൭ വിടാതെ ഇരിപ്പിൻ. ദൈവേഷ്ടത്തിന്നു വേണ്ടി വന്നാൽ നി
ങ്ങൾ ദോഷം ചെയ്തിട്ടില്ല, ഗുണം ചെയ്തിട്ടു തന്നെ; കഷ്ടപ്പെ
൧൮ ടുക ഏറ്റവും നല്ലു. ഒരിക്കൽ ആകട്ടെ നീതികെട്ടവൎക്കു
പകരം ക്രിസ്തൻ എന്ന നീതിമാനും നമ്മെ ദൈവത്തോട് അടുപ്പിപ്പാൻ ൫൫0