ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GENERAL EPISTLE OF
J a m e s
യാ ക്കോ ബി ന്റെ
ലേഖനം
൧. അദ്ധ്യായം.
(൨) പരീക്ഷകളിൽ സഹിഷ്ണുവായി പ്രാർത്ഥിച്ചു നില്പതിനാലെ, (൧൩) പരീക്ഷാ ഫലവും, (൧൯)സുവിശേഷാനുസരണത്തെ നല്ലനടപ്പും ജനിക്കേണ്ടതു.
൧ ദൈവത്തിന്നും കർത്താവായ യേശുക്രിസ്തന്നും ദാസനായുള്ള യാക്കോബ് ചിതറി പാർക്കുന്ന ഗോത്രങ്ങൾക്കും വന്ദനം ചൊല്ലുന്നു. ൨ എന്റെ സഹോദരന്മാരെ, നിങ്ങൾ പലവിധ പരീക്ഷകളി
൩ ൽ കുടുങ്ങി വീഴുമ്പോൾ, നിങ്ങളുടെ വിശ്വാസത്തിന്റെ
പരിശോധന സഹിഷ്ണുതയെ ഉളവാക്കുന്നു എന്നറിഞ്ഞു ആയത് ൪ അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവും വരാതെ തികഞ്ഞവരും മുഴുകൂട്ടരും ആകേ ൫ ണ്ടതിന്നു സഹിഷ്ണുതെക്ക് തികഞ്ഞ ക്രിയ ഉണ്ടാക്കുക. നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവായാൽ ഭത്സിക്കാതെ,
എല്ലാവർക്കുംഔദാര്യമായികൊടുക്കുന്നദൈവത്തോടുയാചിക്ക;അ ൬ പ്പോൾ അവന്നു കൊടുക്കപ്പെട്ടും. എന്നാൽ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണ്ടു; സംശയിക്കുന്നവൻ
൭ കാറ്റടിച്ച് അലെക്കുന്ന കടൽത്തിരെക്ക് സമനത്രെ. ഇങ്ങിനെ ഉള്ള മനുഷ്യൻ കർത്താവിനോടു വല്ലതും ലഭിക്കും എന്നു നിരൂപി ൮ ക്കരുത്. ഇരു മനസ്സുള്ള ആൾ തന്റെ വഴികളിൽ ഒക്കയും ചപലൻ തന്നെ. എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനായവൻ പുല്ലിൻ പൂ പോലെ കഴിഞ്ഞുപോകും ൫൩൬