ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
HEBREWS IX, X.
൨0 കത്തിലും സകല ജനത്തിന്മേലും തളിച്ചു. ഇതു ദൈവം നിങ്ങ ൨൧ ളേടുകല്പിച്ച നിയമത്തിന്റെ രക്തം എന്നു പറഞ്ഞു. (൨ മോ.
൨൪,൮.) കൂടാരത്തിലും ഉപാസനാസാധനങ്ങളിലും എല്ലാം ര
൨൨ ക്തം തളിക്കയും ചെയ്തു. പിന്നെ ധർമ്മപ്രകാരം മിക്കതും രക്ത
ത്താലെ ശുദ്ധീകരിക്കപ്പെടുന്നു; രക്തപകർച്ച കൂടാതെവിമോച
൨൩ നവും ഇല്ല. ഈ വകകൊണ്ടു സ്വർഗ്ഗങ്ങളിലുള്ള വറ്റിന്റെ
ദൃഷ്ടാന്തങ്ങൾക്കു ശുദ്ധിവരുത്തേണ്ടതു സത്യം; സ്വർഗ്ഗീയമായ
൨൪ വറ്റിന്നൊ അധികം നല്ല ബലികളെ കൊണ്ടത്രെ. സത്യ
(സ്ഥാനത്തി)ന്റെ പ്രതിബിംബവും കൈപ്പണിയും ആയ വിശുദ്ധസ്ഥലത്തിൽ അല്ലല്ലൊ; സ്വർഗ്ഗത്തിൽ തന്നെ ക്രിസ്തു ൻ പ്രവേശിച്ചു, ദൈവസന്നിധിയിൽ ഇപ്പോൾ നമുക്കു വേ
൨൫ ണ്ടി പ്രത്യക്ഷനാവാനായിട്ടത്രെ. പിന്നെ മഹാപുരോഹിതൻ
കാലത്താലെ അന്യ രക്തത്തോടും കൂടെ വിശുദ്ധസ്ഥലത്തിൽ പ്രവേശിക്കുന്നതു പോലെ, അവൻ പലപ്പോഴും തന്നെത്താ
൨൬ ൻ കഴിക്കേണം എന്നു വെച്ചുമല്ല. അല്ലായ്കിൽ ലോകസ്ഥാപ
നം മുതൽക്കു പലപ്പോഴുംകഷ്ടംഅനുഭവിക്കേണ്ടതായിരുന്നു. ഇപ്പോഴൊ അവൻ യുഗാസമാപൃിയിങ്കൽ സ്വബലിയെകൊ ണ്ടു പാപത്തെ ഇല്ലാതാകുവാൻ ഒരിക്കൽ പ്രത്യക്ഷനായി
൨൭ വിശേഷിച്ച് ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മ ൨൮നുഷ്യർക്കുവെച്ചുകിടക്കയാൽയാൽ,ക്രിസ്തനുംഅപ്രകാരംഅനേക
രുടെപാപങ്ങളെ എടുപ്പാൻ ഒരിക്കൽ കഴിക്കപ്പെട്ടു, അവനെ കാത്തു നിൽക്കുന്നവരാൽ പാപം കൂടാതെ രക്ഷക്കായി രണ്ടാമത് കാമപ്പെടുകയും ചെയ്യും.
൧0 . അദ്ധ്യായം .
ക്രിസ്തുന്റെ ഏകബലിമാത്രം ദേവപ്രസാദവും, (൧൧) തികവും വരുത്തുന്നു, (൧൯) ഇതിൽ നിലനിൽപാൻ, (൨൬) ന്യായവിധിയേയും, (൩൨) നല്ല ആരംഭത്തെയും ഓർപ്പിച്ചു പ്രബോധിപ്പിക്കുന്നതു.
൧ ധർമ്മം ആകട്ടെ, വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ, കാൎയ്യ
ങ്ങളുടെ സത്യസ്വരൂപമില്ലാത്തതാകകൊണ്ട്, ആണ്ടുതോറും വിടാതെ, അനന്യബലികളെ തന്നെ കഴിച്ചു
൨ ക്കുന്നവരെ ഒരുനാളും തികപ്പാൻ വഹിയാ. അല്ലാഞ്ഞാൽ ആ
രാധനക്കാർ ഒരിക്കൽ ശുദ്ധിവരുത്തി എങ്കിൽ പാപബോധം ഇല്ലാത്തവരായ്തീരുകയാൽ ബലി കഴിക്കുന്നതു നിന്നുപോകുമാ ൫൨൬