ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
HEBREWS I. II.
കാറ്റുകളും ശുശ്രൂഷക്കാരെ അഗ്നിജ്വാലയും ആകുന്നു(സങ്കീ
൮ ൧0൪, ൪) എന്നത്രെ. പുത്രനോടൊ ഹാ ദൈവമെ നിന്റെ
സിംഹാസനം എന്നെന്നേക്കും ഉള്ളതു; നിന്റെ രാജ്യദണ്ഡു
൯ നേരയുള്ള ചെങ്കോൽ. നീ നീതിയെ സ്നേഹിച്ചു, ദോഷത്തെ
പകെക്കുന്നവൻ ആകയാൽ, ദൈവമെ നിൻ ദൈവം നിന്റെ കൂട്ടുക്കാരേക്കാൾ അധികം നിന്നെ ആനന്ദതൈലംകൊണ്ട് അ
൧0 ഭിഷേകം ചെയ്തു; (സങ്കീ. ൪൫, ൭.) എന്നും കർത്താവെ നീ പു
ർവ്വത്തിൽ ഭൂമിയെ സ്ഥാപിച്ചു, വാനങ്ങൾ നിന്റെ കൈക്രിയ
൧൧ യും ആകുന്നു. അവ കെട്ടുപോകും നീ നിൽക്കും അവ എല്ലാം ൧൨ വസൃം പോലെ പഴകും.ഉടുപ്പുകണക്കെ നീ അവറ്റെ ചുരുട്ടും
ഉടനെ അവ മാരുകയും ചെയ്യും; നീയൊ അവൻ തന്നെ നി ന്റെ ആണ്ടുകൾ ഒടുങ്ങുകയും ഇല്ല (സങ്കീ. ൧0൨, ൨൬.) എ
൧൩ ന്നും പറയുന്നു. പിന്നെ ഞാൻ നിന്റെ ശത്രുക്കളെ നിണക്കു
പാദപീഠമാക്കുവോളത്തിന്നു, നീ എന്റെ വലഭാഗത്തിരിക്ക;
൧൪ (സങ്കീ. ൧൧0,൧) എന്നു ദൂതരിൽ ആരോടും പറഞ്ഞിട്ടുണ്ടൊ? അ
വർ ഒക്കയും രക്ഷയെ പ്രാപിപ്പാനിരിക്കുന്നവൻ നിമിത്തം ശു ശ്രൂഷെക്ക് അയക്കപ്പെട്ട സേവകാത്മാക്കളാകുന്നില്ലയൊ?
൨. അദ്ധ്യായം.
(൫) ഭാവിലോകത്തിന്നും കർത്താവായ ക്രിസ്തൻ, (൮) നമ്മുടെ രക്ഷക്കായി ദുകരിലും കിഴിഞ്ഞു ചമഞ്ഞു.
൧ അതുകൊണ്ടു നാം വല്ലപ്പോഴും വെറുതെ ഒഴുകി പോകാതെ
ഇരിക്കേണ്ടതിന്നു കേട്ടവറ്റെ അത്യന്തം ചരതിച്ചു കൊൾവാ
൨ ൻ ആവശ്യമാകുന്നു. ദൂതരാൽ ചൊല്ലിയ വചനം ഓരോരോ
ലംഘനത്തിന്നും അനധീനതെക്കും ന്യായമായ പ്രതിഫലം ല
൩ ഭിച്ചിട്ടു സ്ഥിരമായ്ചമഞ്ഞിരിക്കെ, നാം ഇത്ര വലിയ രക്ഷയെ
വിചാരിയായെ പോയാൽ എങ്ങിനെ തെറ്റി പാർക്കും? ആയതു
൪ കൎത്താവ് (താൻ) പറവാൻ തുടങ്ങിയതും ദൈവം അടയാളങ്ങ
ളാലും അത്ഭുതങ്ങളാലും നാനാ ശക്തികളാലും തന്റെ ഇഷ്ടപ്ര കാരം വിശുദ്ധാത്മാവിൻ വരഭാഗങ്ങളാലും കൂടി സാക്ഷി നിൽക്ക വെ, കേട്ടവർ നമുക്കു സ്ഥിരമാക്കി തന്നതും ആകുന്നുവല്ലൊ.
൫ ഞങ്ങൾ പരയുന്ന ഭാവിലോകത്തെ അവൻ സാക്ഷാൽ ദൂ ൬ തന്മാർക്കു കീഴ്പ്പെടുത്തീട്ടില്ല. എന്നാൽ ഒരുവൻ ഒരു ദിക്കിൽ
സാക്ഷ്യം പരയുന്നിതു: നീ മർത്യനെ ഓപ്പാനും മനുഷ്യപുത്രനെ ൫൧൪