1. THESSALONIANS V.
൫ . അദ്ധ്യായം.
ക്രിസ്തുവിന്റെ ദിവസത്തെ കാത്തിരിപ്പാനും, (൧൨) മറ്റും ഓരോ പ്രബോധനങ്ങൾ
൧ സഹോദരന്മാരെ! നിങ്ങൾക്ക് കാലങ്ങളായും സമയങ്ങളാ ൨ യും ചൊല്ലി എഴുതുവാൻ ആവശ്യം ഇല്ല. കർത്താവിൻ നാൾ
രാത്രിയിൽ കള്ളൻ വരുമ്പോലെ അത്രെ വരുന്നു എന്നു നിങ്ങ
൩ ൾക്കു തന്നെ സൂക്ഷ്മമായി ബോധിച്ചുവല്ലൊ (അവർ) സ
മാധാനവും നിർഭയവും എന്നു ചൊല്ലുപോഴേക്കു ഗഭിണിക്ക് രംറ്റുനോവുപോലെ ക്ഷണത്തിലുള്ള സംഹാരം അവർക്കു അ
൪ ണയുന്നു; അവർക്കു മടി കൂടുകയും ഇല്ല. എന്നാൽ സഹോദര
ദരന്മാരെ, നിങ്ങളെ ആ നാൾ കള്ളനേ പോലെ പിടിപ്പാൻ
൫ നിങ്ങൾ ഇരുട്ടിലുള്ള വരല്ല. നിങ്ങൾ എല്ലാവരും വെളിച്ചമക്ക
ളും പകലിൻ മക്കളും ആകുന്നുവല്ലൊ; നാം രാത്രിക്കും ഇരുളിന്നു
൬ ഉള്ളവരല്ല. അതുകൊണ്ടു നാം ശേഷമുള്ളവരെപോലെ ഉറ ൭ ങ്ങാതെ ഉണർന്നും നിർമ്മദിച്ചും കൊണ്ടിരിക്ക. ഉറങ്ങുന്നവർ അ
ല്ലൊ രാത്രിയിൽ ഉറങ്ങുന്നു, മദിച്ചുകൊള്ളുന്നവർ രാത്രിയിൽ മദി
൮ ക്കുന്നു. നാമൊ പകലിന്നുള്ളവർ ആകയാൽ വിശ്വാസ സ്നേ
ങ്ങൾ ആകുന്ന കവചത്തേയും ശിരസ്രമായി രക്ഷയുടെ
൯ ആശയേയും ധരിച്ചുകൊണ്ടു നിൎമ്മദിച്ചിരിക്ക. കോപത്തിന്നാ
യല്ലല്ലൊ രക്ഷാസമ്പാദനത്തിന്നായത്രെ ദൈവം നമ്മെ ആ
൧0 ക്കിയതു. നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടു ഒന്നി
ച്ചു ജീവിക്കേണ്ടതിന്നു നമുക്കുവേണ്ടി മരിച്ചിട്ടുള്ള നമ്മുടെ ക
൧൧ ർത്താവായ യേശുക്രിസ്തുന്മൂലം തന്നെ ആകയാൽ നിങ്ങൾ ചെ
യുന്നപ്രകാരം അന്യോന്യം പ്രബോധിപ്പിച്ചും ഒരുവനായി ഒ രുവൻ വീട്ടുവർദ്ധന ചെയ്തും പോരുവിൻ.
൧൨ സഹോദരന്മാരെ! നിങ്ങളിൽ അദ്ധ്വാനിച്ചു കർത്താവിൽ നി
ങ്ങളുടെ മേൽ മുമ്പുണ്ടായി നിങ്ങളെ വഴിക്കാക്കുന്നവരെ നിങ്ങൾ
൧൩ അറിഞ്ഞും അവരുടെ വേല നിമിത്തം സ്നേഹത്തിൽ അത്യ ൧൪ ന്തം വിചാരിച്ചും കൊൾവാൻ നിങ്ങളോടു ചോദിക്കുന്നു. അ
ന്യോന്യം സമാധാനം കോലുവിൻ! ഇനി സഹോദരന്മാരെ, നി ങ്ങളെ പ്രബോധിപ്പിക്കുന്നിതു: ക്രമം കെട്ടവരെ വഴിക്കാക്കുവി ൻ! കരുത്തു കുറഞ്ഞവരെ സാന്ത്വനം ചെയവിൻ, ബലഹീനരെ
൧൫ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷാന്തി കാട്ടുവിൻ. ആരും
തി ന്മെക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ! തങ്ങളിലും ൪൮൪