GALATIANS V.
രിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആർ ആയാലും ന്യായവി ൧൧ ധിയെ ചുമക്കും താനും ഞാനൊ സഹോദരന്മാരെ, ഇപ്പോഴും പരിഛേദനയെ ഘോഷിക്കുന്നു എന്നു വരികിൽ ഹിംസപ്പെടു വാൻ എന്തു പോൽ ? എന്നാൽ ക്രൂശിന്റെ ഇടച്ചെർക്കു നീക്കം
൧൨ വന്നായിരിക്കും നിങ്ങളെ കലഹിപ്പിക്കുന്നവർ ഛേദിച്ചുംകൊ
ണ്ടാൽ കൊള്ളായിരുന്നു.
൧൩ നിങ്ങൽ അല്ലൊ സഹോദരന്മാരെ ! സ്വാതന്ത്ര്യത്തിന്നായി
വിളിക്കപ്പെട്ടു, സ്വാതന്ത്ര്യത്തെ മാത്രം ജഡത്തിന്ന് അവസരം
൧൪ ആക്കാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. കാരണം
(൩ മൊ. ൧൯, ൧൮.) നിന്റെ കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കണം എന്നുള്ള ഏക വാക്യത്തിൽ ധർമ്മം എ
൧൫ ല്ലാം പൂരിച്ചു വന്നു. നിങ്ങളിൽ തന്നെ കഴിച്ചും തിന്നും കളഞ്ഞാ
ലൊ, ഒരുവരാൽ ഒരുവർ ഒടുങ്ങിപ്പൊകാതിരിപ്പാൻ നോക്കുവി
൧൬ ൻ. ഞാൻ പറയുന്നിതു : ആത്മാവിൽ നടന്നു കൊൾവിൻ! ൧൭ ജഡത്തിൻ മോഹത്തെ നിവൃത്തിക്കയുമരുതു. ജഡമാകട്ടെ ആ
ത്മാവിന്നും ആത്മാവ് ജഡത്തിന്നും വിരോധമായി മോഹിക്കു ന്നു; നിങ്ങൾ ഇഛശിക്കുന്നവറ്റെ ചെയ്യാവെണ്ണം ഇവ തമ്മിൽ
൧൮ പ്രതികൂലമായി കിടക്കുന്നുവല്ലൊ. എങ്കിലും ആത്മാവിനാൽ നട ൧൯ ത്തപ്പെട്ടാൽ നിങ്ങൾ ധർമ്മത്തിങ്കീഴുള്ള വരല്ല. ജഡത്തിൻ ക്രി
യകളൊ വെളിവാകുന്നതു : വ്യഭിചാരം, പുലയാട്ട്, അശുദ്ദി, ദു
൨ 0 ഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പകകൾ, പിണക്കങ്ങൾ,
എരിവുകൾ, ക്രോധങ്ങൾ, ശാമ്യങ്ങൾ, ദ്വന്ദ്വപക്ഷങ്ങൾ, മറ്റു
൨൧ ഭേദശങ്ങൾ, അസൂയകൾ, കലകൾ,മദ്യപാനങ്ങൾ,കൂത്തുകൾതു
ടങ്ങിയുള്ളവ; ഈ വക അനുഷ്ഠിക്കുന്നവർ ദേവരാജ്യത്തെ അ വകാശമാക്കുകയില്ല എന്നു ഞാൻ മുൻമ്പത്തെ പ്രകാരം നി
൨൨ ങ്ങൾക്ക് മുൻചൊല്ലി തരുന്നു. ആത്മാവിൻ ഫലമൊ സ്നേ
ഹം, സന്തോഷം, സമാധാനം, ദീർഘക്ഷാന്തി, സാധൂഖം, സ
൨൩ ല്ഗുണം, വിശ്വസ്തത, സൌമത്യ, ഇന്ദ്രിയജയം ഈ വകെക്ക് ധ ൨൪ ർമ്മം ഒട്ടും വിരോധമല്ല. ക്രിസ്തന്നുള്ളവർ ജഡത്തെ അതിന്റെ ൨൫ രാഗമോഹങ്ങളോടും ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാൽ നാം ജീ ൨൬ വിക്കുന്നു എങ്കിൽ ആത്മാവിൽ പെരുമാറുകയും ചെയ്ക. നാം
അന്യോന്യം പോർക്കു വിളിച്ചും അന്യോന്യം അസൂയപ്പെട്ടും കൊണ്ടു വഥാ അഭിമാനികൾ ആകരുതെ.
൪൪൮