ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE XVI.
൧൬. അദ്ധ്യായം. മാൻമോന്റെ അനീതിയുള്ള വീട്ടുവിചാരകന്റെ ഉപമ, (൧൪) പറീശത്തെ ആഘപിച്ചു. (൧൯) ധനവാനും ലാജരിന്നും സംഭവിച്ചത് ഉപമയിൽ കാട്ടിയതു.
൧ പിന്നെ അവൻ ശിഷ്യരോട് പറഞ്ഞിതു : ധനവാവായോ
രു മനുഷ്യനു വീട്ടുവിചാരകൻ ഉണ്ടായിരുന്നു; ആയവൻ അ വന്റെ വസ്തു നാനാവിധമാക്കുന്ന പ്രകാരം കുറ്റം ചുമത്തപ്പെ
൨ ട്ടാറെ, അവനെ വിളിച്ചു വരുത്തി : നിന്നെ കൊണ്ട് ഈ
കേൾക്കുന്നത് എന്തു ? നിണക്ക് ഇനി വീടുവിചാരിപ്പാൻ കഴി യായ്കകൊണ്ട് നിന്റെ വിചാരണക്കണക്ക് ഏല്പിച്ചു തരിക
൩ എന്നു പറഞ്ഞു. വീട്ടുവിചാരകൻ ഉള്ളുകൊണ്ടു പറഞ്ഞു: എ
ന്റെ യജമാനൻ വിചാരണയെ എന്നോട് എടുത്തു കൊള്ളു ന്നതുകൊണ്ട് എന്തു ചെയ്യേണ്ടു? കൊത്തുവാൻ പ്രാപ്തിയില്ല;
൪ ഇരെപ്പാൻ നാണിക്കുന്നു; എന്നെ വിചാരണയിൽനിന്നു നീ
ക്കിയാൽ പിന്നെ തങ്ങളുടെ വീടുകളിൽ എന്നെ ചേർത്തു കൊൾ വാന്തക്കവണ്ണം ഞാൻ ചെയ്യേണ്ടത് ഇന്നത് എന്നു ബോധി
൫ ച്ചു. എന്നിട്ടു തന്റെ യജമാനനുള്ളോരോരോ കടക്കാരെ വരു
ത്തി, മുമ്പിലത്തവനോട്: എന്റെ യജമാനനോട് എത്ര കട
൬ മ്പെട്ടിരിക്കുന്നു? എന്നു ചോദിച്ചു. ന്നൂറു കുടം എണ്ണ എന്ന് അ
അവൻ പറഞ്ഞാറെ: നിന്റെ കൈച്ചീട്ട് ഇതാ വാങ്ങി വേഗം ഇരുന്ന് അമ്പത് എന്ന് എഴുതുക എന്ന് അവനോട് പറഞ്ഞു.
൭ പിന്നെ മറ്റൊരുത്തനോട് : നീയൊ എത്ര കടംപെട്ടിരിക്കുന്നു
എന്നു ചോദിച്ചാറെ : ന്നൂറു പറ കോതമ്പ് എന്നു പറഞ്ഞു;അ വനോട് : നിന്റെ കൈച്ചീട്ടു വാങ്ങി, എൺപത് എന്ന് എവുതുക
൮ എന്നു പറഞ്ഞു. ശേഷം ഈ നീതികേടുള്ള വീട്ടു വിചാരകൻ
ബുദ്ധിപ്രകാരം ചെയ്തുകൊണ്ടു, യജമാനൻ അവനെ പുകഴ്ത്തി; എങ്ങിനെ എന്നാൽ വെളിച്ചമക്കളേക്കാൾ, ഈ യുഗത്തിന്റെ മക്കൾ താന്തങ്ങളുടെ തലമുറയോടു ബുദ്ധി ഏറിയവർ ആകു
൯ ന്നു. ഞാനും നിങ്ങളോടു പറയുന്നിതു: നീതികേടുള്ള (ധനം)
മാമോനെകൊണ്ടു നിങ്ങൾക്കു സ്നേഹിതരെ ഉണ്ടാക്കിക്കൊൾ വിൻ! അത് ഒടുങ്ങി പോയാൽ, അവർ നിത്യകൂടാരങ്ങളിൽ നി
൧0 ങ്ങളെ ചേർത്തുകൊള്ളേണ്ടതിന്നു, തന്നെ ഏറ്റം ചെറിയതിൽ
വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ ആകുന്നു; ഏറ്റം ചെറിയതിൽ നീതികേടുള്ളവൻ അധികത്തിലും നീതി ൧൮0