ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. X.
അനുഗമിക്കാം; എന്റെ വീട്ടിലുള്ളവരോടു വിടവാങ്ങുവാൻ മാ
൬൨ ത്രം എനിക്ക് മുമ്പെ അനുവാദം തരേണം. അവനോടു യേശു:
കരിവിക്കു കൈയിട്ട ശേഷം വഴിയോട്ടു നോക്കുന്നവൻ ആരും ദേവരാജ്യത്തിന്നു ഹിതനാകുന്നില്ല എന്നു പറഞ്ഞൂ.
൧ഠ . അദ്ധ്യായം.
൭ഠ ശിഷ്യരേയും നിയോഗിച്ചതും ഗലീലയിലെ പട്ടണങ്ങളെ ശാസിച്ചതും [മത്താ. ൧ഠ. ൧൧.], (൧൭) സ്വശിഷ്യരിലെ സന്തോഷം [മത്താ. ൧൧.], (൨൫) കനിവുള്ള ശമൎയ്യന്റെ ഉപമ,(൩൮) ബെത്ഥന്യയിലെ സഹോദരിമാർ.
൧ അനന്തരം കർത്താവ് മററ് എഴുപത് ആളുകളെ നിയമിച്ചു,
താൻ ചെല്ലുവാനുള്ള ഏരൊ നഗരഗ്രമങ്ങളിലും തന്റെ മുഖ
൨ ത്തിൻ മുമ്പാകെ ഈരണ്ടായി അയച്ച്, അവരോടു പറഞ്ഞി
തു: കൊയ്ത്തു വളരെ ഉണ്ടു സത്യം; പ്രവൃത്തിക്കാരൊ ചുരുക്കം, ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നായി
൩ പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ! ചെല്ലുവിൻ,
കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു, ചെന്നായ്ക്കളുടെ നടു
൪ വിലെ ആട്ടികുട്ടികൾ കണക്കെ തന്നെ സഞ്ചിയും പൊക്ക
ണവും ചെരിപ്പുകളും എടുത്തു നടക്കരുതു; വഴിയിൽ വെച്ച്
൫ ആരെയും വന്ദിക്കയും അരുതു. പിന്നെ ഏതു വീട്ടിൽ കടന്നാ ൬ ലും ഈ വീട്ടിന്നു സമാധാനം എന്നു മുമ്പെ പറവിൻ; അവി
ടെ സമാധാനംപുത്രൻ ഉണ്ടെങ്കിൽ, നിങ്ങളുടെ സമാധാനം അവന്മേൽഅമർന്നിരിക്കും;ഇല്ലെന്നുവരികിലൊ,നിങ്ങളിലേക്കു
൭ മടങ്ങി പോരും.ശേഷം ആ വീട്ടിൽ തന്നെ അവരുടെ പക്കൽ
ഉള്ളതു തിന്നും കുടിച്ചും കൊണ്ടു വസിപ്പിൻ! പ്രവൃത്തിക്കാ രൻ തന്റെ കൂലിക്കു യോഗ്യനല്ലൊ ആകുന്നതു; വീട്ടിൽനി
൮ ന്നു വീട്ടിലേക്ക് മാറി പോകായ് വിൻ! ഏതു സഗരത്തിൽ
കടന്നാലും അവർ നിങ്ങളെ കൈക്കൊണ്ടാൽ നിങ്ങൾക്കു മുൻ വെക്കു
൯ ന്നതു ഭക്ഷിച്ചു, അതിലെ രോഗികളെ സൌഖ്യമാക്കി,
ദേവരാജ്യം നിങ്ങൾക്കു സമീപമായ് വന്നു എന്ന് അവരോടു പറഞ്ഞു
൧ ഠ കൊണ്ടിരിപ്പിൻ! പിന്നെ ഏതു നഗരത്തിൽ കടന്നാലും അ
വർ നിങ്ങളെ കൈക്കൊള്ളാഞ്ഞാൽ, അതിന്റെ തെരുക്കളിൽ
൧൧ പുറപ്പെട്ടു ചൊല്ലേണ്ടിയതു: നിങ്ങളുടെ പട്ടണത്തിലെ പൂഴി
യും ഞങ്ങളുടെ കാലുകളിൽ പററിയതു ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; െന്നാലും ദേവരാജ്യം സമീപിച്ചു വന്നി
൧൬ഠ