താൾ:Kshathra prabhavam 1928.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൨൯

ദൌളത്തു്_ ജ്യേഷ്ഠത്തി , “ എലിക്കു പ്രാണവേദന, പൂച്ച

   ക്കു   വിളയാട്ടം ”  എന്ന  മട്ടിൽ  നേരമ്പോക്കു  പറഞ്ഞു
   നേരം കളകയാണു്.

മേഹർ_നേരമ്പോക്കു പറയുന്നതിനു് ഇതിലധികം ന

   ല്ലതായ  ഒരവസരം  ലഭിക്കുമോ?   നിങ്ങളിരുവരും    ത
   മ്മിൽ   ഒരിക്കൽ  കൂടിക്കാഴ്ച  നടന്നു. ഒരു ലതാഗൃഹത്തി
   ലോ, യമുനാതീരത്തോ,  പൂർണ്ണ  ചന്ദ്രികയുള്ള  രാത്രിയി
   ലോ ,  ബോട്ടിലോ   അല്ലാ   സംദർശനമുണ്ടായിട്ടുള്ളതു്;
   പോർക്കളത്തിലെ  മൈതാനത്തിലുള്ള ഒരു  സാധാരണ
   കൂടാരത്തിലാണു് .  അതും  പോരാ ,  കൂടെ   ഒരാളുമുണ്ടാ
   യിരുന്നു .  ആ  ആളാണ്   നിങ്ങളിരുവരേയും     പരിച
   യപ്പെടുത്തിയതു് .    നാലു     കണ്ണുകളുടെ     സംയോഗം
   സംഭവിച്ചതോടുകൂടി   അനുരാഗവും   വന്നുവശായി .   ഇ
   പ്പോൾ  നിങ്ങൾക്കു്   അദ്ദേഹത്തെ  കാണാതെ   ജീവി
   ച്ചിരിക്കുവാൻ  സാധിക്കുകയില്ലെന്ന   മട്ടായി.  അദ്ദേഹം
   പരലോകഗമനം  ചെയ്‌വാൻ   പോകുന്നുണ്ടെന്നുള്ള  വ
   ർത്തമാനം  കേട്ട   ഉടനെ   വിഷംകുടിച്ചു്   അദ്ദേഹത്തെ
   പിന്തുടരുന്നതിനു തയ്യാറായിരിക്കുന്നു       
   ത്തിൽ നേരംമ്പോക്കു പറഞ്ഞില്ലെങ്കിൽ 
   പ്പോഴാണു് പറയേണ്ടതു് !                              

ദൌളത്തു്_ ജ്യേഷ്ഠത്തി, വാസ്തവത്തിൽ യാതെരു ഉപാ

   യവുമില്ലേ? ഈ  കാർയ്യത്തിൽ   നിങ്ങൾക്കൊന്നും   ചെ
   യ്‌വാൻ   സാധിക്കുകയില്ലെന്നുണ്ടോ? നിങ്ങൾ  സലീമി
   ന്റെ   അടുക്കൽ   ചെന്നു്    അദ്ദേഹത്തിനു     മാപ്പുകൊടു
   ക്കുന്നതിനപേക്ഷിക്കുന്നപക്ഷം    കാർയ്യം    സാധിക്കുക
   യില്ലേ?

മേഹർ_ നിങ്ങൾ ഒരു കാർയ്യം ചെയ്യുന്നപക്ഷം എല്ലാം

   ഗുണപ്പെടും.

ദൌളത്തു്_ ജ്യേഷ്ഠത്തി പറയുന്നതുപോലെ ഞാൻ പ്രവ

   ർത്തിച്ചുകൊള്ളാം.  മനുഷ്യരെക്കൊണ്ടു  സാധിക്കുന്നതെ

ല്ലാം ഞാൻ ചെയ്യാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/141&oldid=162655" എന്ന താളിൽനിന്ന് ശേഖരിച്ചത്