താൾ:Kandamrutham 1906.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൮)

             എവഗ്നിമുഖമിതെന്നായ് സ്മരിച്ചിടുംരൂപമീശപ
             രമാക്കി- വൈശ്ചാനരശബ്ഭത്തേ അറിയിച്ചീടുന്നി 
             തെന്നഹേതുവിനാൽ-ശബ്ദാദികളാലുള്ളിൽ പ്രതി 
             ഷ്ഠിതത്വാലുമല്ല 'പരനെങ്കിൽ'അല്ലേവംജാഠര
             വൈശ്ചാനരനിൽ ബ്രഹ്മദൃഷ്ടിചൊവ്വല്ലുകയാഅ
             ല്ലെങ്കിൽ ൪ജാഠരവഹ്നുപാധിയാം ബ്രഹ്മമോതിടു 
             ന്നതിനാ- അന്ന്യനിലൊക്കാഴികയാൽ മൂർദ്ധൈ 
             വേത്യാദിവേദവാക്യമതു്- വാജസനേയികളിനെപ്പു
             രൂക്ഷവിധം പോലുമുണ്ടുരയ്ക്കുന്നും ഇക്കാരണങ്ങളാ
             ലതു ൫ദേവതഭ്രതാഗ്നിരണ്ടുമല്ല, പര-നിരുപാധി
             കനാംവൈശ്ചാനം ൬നവിരോധോത്തുജൈമിനിമത
             ത്തി- സർവ്വാത്മാവൈശ്ചാനരനത്ഥം ൭പ്രാദേശ
             വാക് ൮പ്രകാശവഴി- എന്നാശ്മരഥ്യർ, ബാദരി ൧
             പിടിയൊത്തമനം ഗണിക്കായാലോതീ- പ്രാദേശമാ 
             ത്രനെന്നായ് ജൈമിനി ൨സമ്പത്തിമൂലമെന്നും
             'മേൽ-ശ്രുതിദർശിക്കുന്നിതുപോൽ' തന്നോജാബാല
             കാഖ്യരിതിനെത്താൻ- ച്ചൊല്ലീടുന്നതിനാലിം വൈ
             ശ്ചാനരനായതപ്പരാത്മാവേ-൭-ഓം-
 _______________________________________
     ൧.ജഠരാഗ്ന്വു പാധികമായ ബ്രഹ്മം. ൨.ആദിത്യാദിദേവതയും
     ഭ്രതാഗ്നിയും. ൩. വിരോധമില്ലാത്തതുകൊണ്ടുതന്നെ. ൪. പ്രാദേശമാ
     ത്രച്ചൊല്ലു. ൫. വെളിപ്പെടൽ(അപേക്ഷിച്ച)മാർഗ്ഗമായി
     തള്ളവിരലും ചൂണ്ടാണിയും ചേർത്തുപിടിച്ച പിടിപ്രമാണമാ

യ മനസ്സ് (ഗണിക്കയാൽപ്രാദേശമാത്രമെന്നുപറഞ്ഞു).൨.സമ്പന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/17&oldid=161753" എന്ന താളിൽനിന്ന് ശേഖരിച്ചത്