ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എ ഴുത്തു കൾ ചെടിക്കുമാറങ്ങിനെ മോദസിന്ധൂ തടിക്കുമാറാക്കുക മേൽക്കുമേലെ. സ്വയം കവീന്ദ്രപ്രവകുരക്കു ചിതത ഭയം കൊടുക്കും കവിതാമൃതാബേ! അയമങ്ങുന്നു കൃതിച്ച പദം.. മയാമൃതസ്വാദപരത്തിനുണ്ടോ? അങ്ങു തീർത്ത പകുതി ഞാനുമീ ബംഗി തീരെയകലുന്ന മട്ടിലായ ഇങ്ങു ചെയ്തു പരിപൂർത്തി വാഴ്ത്തിയി ട്ടിങ്ങനെ പരിഹസിപ്പതെന്തെടോ! നമ്പർ കൊടുങ്ങല്ലൂർ 26-12-65 അയച്ചിടുന്നേന് കോടിതാ ഞാൻ നയത്തിലുണ്ടാക്കിയ പദമെല്ലാം അയി! സ്വയം പാത്തിതു തൊവ് കണ്ടാൽ വയസ് കാടും വചിച്ചിടേണം. നന്നായ മട്ടിതി! താങ്കൾ പക തന്നാൽ നമുക്കതു മഹാരസമായിരിക്കും; എന്നാലതന്നിട പെടയിൽ മുഷിഞ്ഞിടേണ്ട. തിന്നായി ഞാനിഹ ! പറയുന്നതില്ല. 55 8 9 10 1 2