ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10 ശരസേതുബന്ധം ഇനി വേണ്ടതു ചെയ്യുകെന്നു ബാലൻ മുനി രണ്ടാളെടുമോതിവെച്ചശേഷം തനിയേ ധൃതിപൂണ്ടു ധീരമേ... ധ്വനിയാം ഗാണ്ഡവമജ്ജുനൻ വലിച്ചു. നിലനില്പിനുവേണ്ടിയാർ മായി.. പല ദിവ്യാസ്ത്ര വിശേഷരക്ഷചെയ്യും ബലമാംപടി മുൻകണക്കിൻ. നിലയിൽ തിത്തിതു ബാണസേതുബന്ധം അതു കണ്ടള വത്ര വേഗമായി. ല്ലിതു ഭഞ്ജിപ്പതിനെന്നു വാനരസം പുതുതായൊരു ബുദ്ധി തോന്നി; നേരു ള്ളതു മുൻകൂട്ടി മനസ്സു കാട്ടുമല്ലോ. ഒരു മാതിരി കൗശലാൽകളിച്ചി ട്ടിൽപാലങ്ങൾ പൊളിച്ചപോലെയൊന്നും പെരുമാറുകിലാകയില്ലിതെന്നോ.. രുവേഗം കവി വേഷമൊന്നു മാ ഹനുമാനിവനെന്നു സർവ്വരും ക ണ്ടനുമാനില്ലൊരു വിശ്രുതസ്വരൂപം മനുമാനിതവംശവീരദാസൻ തനുമാനസ്ഥിതിയിൽ പുറത്തു കാട്ടി. അഥ സേതുവിലേറിയങ്ങുമിങ്ങും മഥനം ചെയ്തതിന്നിയോടിനോക്കി 39 40 40 41 42 43