ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 സ്യമന്തകം

      രാമ- ഇനി ശതധന്വാവിന്റെ കഥ നോക്കണ്ട. ഈ ഭക്ത
               നായിട്ടുള്ള അക്രൂരനും കൃരുവമ്മാവും എന്തിനാണ്
               ചാടിപുറപ്പെടുന്നത് ?
     കൃഷ്ണ -സഖിത്വമുണ്ടാം ചിലനാൾ, ചിലപ്പോ...
               ളകന്നു നിലം, പരമിപ്രകാരം
               അഖണ്ഡമാം ചേഷ്ടകളോത്തുകണ്ടാൽ
               സഖേ! മഹാന്മാർ മതമാരറിഞ്ഞു!
     രാമ......ആട്ടെ, ഇപ്പോൾ ശതധന്വാവിൻറ കഥയെ
                ന്താണ്?
     കൃഷ്ണ .......അദ്ദേഹമിക്കഥയറിഞ്ഞു ഭയം കലന്നി-
               ട്ടുദ്യോഗമോടു കൃതവമ്മ സമപമെത്തി
               ഉദ്ദേശമോടി തറിയിച്ചു സഹായിയാവു
               കിദുർഘടത്തിലിതി വേണ്ടപടിയിരന്നാൻ
      രാമ..... എന്നിട്ടൊ?
              അമത്തരാകുന്നിവരോടെ തൃപ്പാൻ
              നമുക്കു വയ്യെന്നു തികച്ചു ചൊല്ലി
              സമനാകും കൃതി നന്നി-
              ക്രമത്തിൽ വിട്ടാൻ ശതധന്വനാരെ
        പിന്നെ അയാൾ അക്രൂരന്റെ അടുക്കൽ ചെന്നു.

അപ്പോൾ അക്രൂരൻ,

                വയ്യോ വയ്യെന്നണ്ണനും കണ്ണനും താൻ
                കയ്യോടൊക്കും വിഷ്ണുവാണെന്നിരിക്കേ
                കയ്യും കൂപ്പിക്കാക്കൽ വീഴാതെ, ശപ്പ-
                ക്കയ്യന്മാരെ പോരിനായ് നേരിടുള്ളൂ.
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/166&oldid=225527" എന്ന താളിൽനിന്ന് ശേഖരിച്ചത്