ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 സ്യമന്തകം

രാമ-കഷ്ടം കഷ്ടം! ഇത്ര കഠിനക്കാരാണവർ ! കൃഷ്ണ- പെട്ടെന്നീ വാർത്ത കേട്ടപ്പൊഴുതു ഹലധരൻ

                   കണ്ണനീവീരർ ബദ്ധ‌-
            പെട്ടന്നാൾതന്നെ ചെന്നാർ കരിവരനഗര
                    ത്തേക്കു എൽത്താപമോടും,

രാമ- അതു ശരി: ബദ്ധപ്പെട്ടു തിരിയോപ്പൊരാനുള്ള കാര

         ണമോ?

കൃഷ്ണ-അതു കാച്ചു വിസ്മരിച്ചു പറയാനുണ്ട്. കേട്ടോളം

              അക്കാലമക്രൂരനൊടൊത്തുകൂടി
              സ്സൽക്കാരപൂർവ്വം കൃതവർമ്മൻ
              വിക്രാന്തികൂടും ശതധനനെത്തന
              വക്രോക്തികൊണ്ടാറമിളക്കിവിട്ടു.

എന്തെന്നുവെച്ചാൽ,

   അങ്ങയ്ക്കായിത്തരാമെന്നഴകൊടു ശപഥം
              ചെയ്യൊരാസ്സത്യയെത്താ-
   നെങ്ങും ചിന്തിച്ചിടാതാകുലത പരമാ-
             ത്തോരു സത്രാജിതാഖ്യൻ
   ഭംഗംകൂടാതെ ഗോവിന്ദനു സപദി കൊടു-
             ത്തില്ലയോ? കണ്ടു താനും
   പൊങ്ങച്ചാരെന്നപോലിങ്ങിനെയിഹ മരുവീ-
             ടുന്നതിന്നെന്തു ബന്ധം?
        സത്യാദി കൈവിട്ടൊരു ദുഷ്ടനായ
        സത്രാജിതൻതന്നെ വധിച്ചു വേഗം
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/164&oldid=225492" എന്ന താളിൽനിന്ന് ശേഖരിച്ചത്