ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
118 സ്യമന്തകം
കണ്ണനു ചേരുന്നവരി- പെണ്ണുങ്ങൾ ഗുണങ്ങളൊക്കെയോക്കുമ്പോൾ കണ്ണിനുമധികമെനിക്കീ- വണ്ണം വന്നതു രസം, മനസ്സിന്നും.
സത്രം- എനിക്കുമീനിങ്ങളൊടിത്ര ചാച്ച-
ജനിക്കയാൽ പ്രീതി വളന്നിടുന്നു; അനർഘകീ!ത്തൊ! വസുദേവ! ഹോ! ഞാ- നിനിഗമിക്കട്ടെ; മുകുന്ദ! പോട്ടേ! എല്ലാവരും അനുവദിക്കുന്നു. (സത്രാജിത്തു പോ കുന്നു.)
ഉപാ....മംഗളതുര്യ നിനാദം
ഭംഗിയിലിപ്പോൾ പുറത്തു കേൾക്കുന്നു; ഇങ്ങിനെ മേലാലനവധി മംഗളമുണ്ടായരും മുകുന്ദന്നും. (എന്ന് അനുഗ്രഹിച്ചു പോകുന്നു.)
ശ്രീകൃ-കൃപാകടാക്ഷാൽ തവ താത്! ഞാനീ-
വിപത്തിലും മംഗളമാർണു പോന്നു; സ്വഭാവകാരുണ്യ മിവയ്ക്കുമെന്നും ശുഭത്തോടമ്മേ! കലരേണമെന്മേൽ. (എന്ന് എല്ലാവരും പോയി) നാലാമങ്കം കഴിഞ്ഞു.