ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്യ- അവിടെ പിന്നെ ചിലരൊക്കയില്ലേ? ഞാനെ

    ങ്ങിനെയാണങ്ങോട്ടു ചെല്ലുന്നതു?

സഖി.. -[പിടിച്ചു സത്രാജിത്തിന്റെ അടുക്കൊണ്ടു നി

  ത്തുന്നു.]

സത്രം- സത്യ ഭാമയെ പിടിച്ചുകൊണ്ട്,

       നമുക്കു പെട്ടീടിയെ കുറ്റമെല്ലാം
       ക്ഷമിച്ചുകൊണ്ടീടുക കൊണ്ടൽ വൎണ്ണ!
       സമസുപപത്തിനുമെന്റെ സൎവ്വ-
   പാരാതെ തന്നിടുന്നേൻ
   നേരേ കൈക്കൊണ്ടു കൊണ്ടിടുക വേണം

ശ്രീ.-(പുഞ്ചിരിയിട്ടു കൊണ്ട് ) അതു വേണ്ട:

     ആദിത്യഭക്തികലരുന്ന ഭവാനു നിത്യ-
      മാദിത്യപൂജയതിനായിതിരുന്നിടട്ടേ;
     വാദത്തെ വിട്ടു വടിവോടി നാമിതിന്റെ
     മോദത്തോടൊത്ത ഫലമൊന്നു ലഭിച്ചുകൊള്ളാം.
സത്ര-എന്നാലങ്ങിനെയാവട്ടെ. തിരുമനസ്സുപോലെ.
       ഇപ്പോഴും ഞാനൊരു തെറ്റുകാരനെപ്പോലെയിരിക്കുന്നു.
      എന്റെ മനസ്സിനൊരു തൃപ്തിവരുന്നില്ല.
ശ്രീകൃ-എന്മണിയതൃപ്തിവേണ്ടാ;
പെൺമണിയാം സത്യഭാമയേ വാങ്ങി
നമ്മുടെ പരിഭവമെല്ലാം
നന്മയോടീഹതീന്നു; തൃപ്തികൊണ്ടാലും.
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/159&oldid=225565" എന്ന താളിൽനിന്ന് ശേഖരിച്ചത്