ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സത്യ- അവിടെ പിന്നെ ചിലരൊക്കയില്ലേ? ഞാനെ
ങ്ങിനെയാണങ്ങോട്ടു ചെല്ലുന്നതു?
സഖി.. -[പിടിച്ചു സത്രാജിത്തിന്റെ അടുക്കൊണ്ടു നി
ത്തുന്നു.]
സത്രം- സത്യ ഭാമയെ പിടിച്ചുകൊണ്ട്,
നമുക്കു പെട്ടീടിയെ കുറ്റമെല്ലാം ക്ഷമിച്ചുകൊണ്ടീടുക കൊണ്ടൽ വൎണ്ണ! സമസുപപത്തിനുമെന്റെ സൎവ്വ-
പാരാതെ തന്നിടുന്നേൻ നേരേ കൈക്കൊണ്ടു കൊണ്ടിടുക വേണം
ശ്രീ.-(പുഞ്ചിരിയിട്ടു കൊണ്ട് ) അതു വേണ്ട:
ആദിത്യഭക്തികലരുന്ന ഭവാനു നിത്യ- മാദിത്യപൂജയതിനായിതിരുന്നിടട്ടേ; വാദത്തെ വിട്ടു വടിവോടി നാമിതിന്റെ മോദത്തോടൊത്ത ഫലമൊന്നു ലഭിച്ചുകൊള്ളാം. സത്ര-എന്നാലങ്ങിനെയാവട്ടെ. തിരുമനസ്സുപോലെ. ഇപ്പോഴും ഞാനൊരു തെറ്റുകാരനെപ്പോലെയിരിക്കുന്നു. എന്റെ മനസ്സിനൊരു തൃപ്തിവരുന്നില്ല. ശ്രീകൃ-എന്മണിയതൃപ്തിവേണ്ടാ; പെൺമണിയാം സത്യഭാമയേ വാങ്ങി നമ്മുടെ പരിഭവമെല്ലാം നന്മയോടീഹതീന്നു; തൃപ്തികൊണ്ടാലും.