ടെ കയ്യിൽ ആ മണി കണ്ടിട്ട അടുത്തുചെന്നു. അ പ്പോൾ അതിന്റെ വളർത്തമ്മ, കാണാത്തതായ ഒരു മനുഷ്യനെ കണ്ടപ്പോൾ പേടിച്ചു നിലവിളിച്ചു. പെട്ടെന്നന്നേരമോടിപ്പെരിയ ജവമൊടും ജാംബവാൻ വന്നു ചാടി- ച്ചട്ടറ്റാക്കോപമോടീ ഹരിയൊടു പടയാ- ടിപ്പരം വാശികൂടി ഒട്ടും വാർദ്ധക്യമാടീടിലുമുരുബലനാ- മായവൻമേനി വാടീ- ലൊട്ടല്ലേഴോടൂ കൂടീടുമൊരിരുപതുനാ- ളീവിധം നിന്നുകൂടി. ഒടുക്കമാ നമ്മുടെ കണ്ണനുള്ളോ- രിടിക്കു കൂടുന്നൊരു ശക്തിമൂലം മിടുക്കനാം മർക്കടവൃദ്ധനുള്ളോ.. രുടൽക്കു വാട്ടം ചെറൂതുത്ഭവിച്ചു. ഇടികൊണ്ടു മശങ്ങിയോരുനേരം തടികൊണ്ടാക്കപി കണ്മിഴിച്ചുനോക്കി ഉടൽ കണ്ടുരചെയ്തു കണ്ണനോടായ്, മുടികൊണ്ടാക്കുഴൽ മുട്ടുമാറൂ കൂപ്പി. “അല്ലാ നമ്മുടെ സേതുബന്ധകരനായ്, രക്ഷൊബലാരാതിയായ്, ചൊല്ലാളും രഘുനാഥനായ ഭഗവാൻ ഗമല്ലോ ഭവാൻ മൽഭാഗ്യ അല്ലാതിങ്ങിനെ ഞാനൊരാളൊടു മട ബീടില്ല, പിന്നാക്കമാ കില്ലാ നമ്മുടെ രാമഭദ്രനലിവോ... ടെന്നിൽ പ്രസാദിക്കയാൽ
താൾ:KKTL40.pdf/154
ദൃശ്യരൂപം