ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എഴുത്തുകൾ വൃത്തിക്കച്ചടി ചെയ്തിടാമിതി മുദ്രാ പത്രാധിപൻ കയ്യെഴൂ ത്തെത്തിച്ചീടുകകൊണ്ടു ഞാനിതു ഭവാ... നിൽബാരമൊട്ടൊക്കെയും ചിത്തം ചേന്ന സഖേ! സുഖത്തോടുമിറ ക്കീടുന്നു; താനേഠമകൊൾ- കത്യുച്ചാദരമോടുകൂടി വളരെ സ്വസ്ഥത്വമാമെങ്കിൽ മേ. എങ്കിൽക്കൂട്ടക്ഷരങ്ങൾക്കൊരു വികടത പ- ററാതെ സൂക്ഷിച്ചിടേണം, ശങ്കിക്കേണ്ടദ്ധചന്ദ്രൻ മതിമതി സുമതേ! പാതിയായോരുകാരം; വങ്കത്വം ചൊൽകയല്ലേ വടിവൊടിതു വട- ക്കക്കുമാത്തെക്കുതിദേശ- ത്തിങ്കൽപ്പാക്കുന്നവർക്കും പരമൊരുവിധമൊ- ക്കുന്ന സന്മാർഗ്ഗമല്ലോ. പുസ്തകം കിട്ടിയെന്നാകി- ലുത്തരം സത്വരം ഭവാൻ പാത്തയയേക്കണമെന്നൊന്നു പേത്തു ചൊല്ലുന്നതുണ്ടു ഞാൻ. എന്തോ നമ്മുടെ ഭാഗ്യദോഷമതിനാൽ- പ്പണ്ടത്തെ മട്ടിൽബവാൻ സന്തോഷത്തൊടു കത്തെനിക്കു വിടുമാ- റില്ലെന്നു ചൊല്ലുന്നതും