താൾ:Janakee parinayam 1900.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൨ ജാനകീ പരിണയം


ശത്രുഘ്നൻ--എന്നുമാത്രമല്ല കെട്ടത്തൂങ്ങീട്ടാണ്. ജനകൻ --(കണ്ണീരോടുകൂടി)എന്റെ മകൾക്ക് എങ്ങിനെ ഈ വിധം സംഭവിച്ചു.

തഞ്ചും പുഞ്ചിരിയോടുഭംഗിയിൽമുളച്ചുള്ളോരുദന്തങ്ങളും

കിഞ്ചിൽ തൂങ്ങിയകൂന്തലോടുലയുമ

പ്പൊൻചുട്ടിയും ചേർന്നഹോ

കൊഞ്ചും തേന്മൊഴിനിന്റെ ബാല്യവദനാം

ഭോജത്തെയോർത്തത്തലി-

ന്നെഞ്ചിത്തത്തിൽനിറഞ്ഞീടുന്നുതനയേ

ഞാനെന്തുചെയ്യേണ്ടുഹാ (39) (ദീർഘശ്വാസം വിട്ട്) ക്ഷിതിമകളെ ദശാസ്യൻകട്ടതായ്ക്കേട്ടുധാത്രീ

പതികളെഭരതന്താനാനയിച്ചിങ്ങുചേർത്തി

ദ്രുതമരിയെജയിപ്പാനിന്നഹോപോകുമെന്നെൻ മതിയിലധികമോദംപൂണ്ടുകഷ്ടംവൃഥാ ഞാൻ (40)

അതിനാലിപ്പോൾ,

പരിചൊടുനിങ്ങൾക്കായി-

ക്കരുതിയൊരിത്തിയ്യിലങ്ങുഞാൻചാടി

തരസാദേഹമെരിച്ചി

പ്പെരുകിയശോകാബ്ധിയെക്കടക്കുന്നേൻ (41)

ഭരതൻ-- ഒന്നാമതായിട്ട് ഞാനല്ലേ ഇതു ചെയ്യുന്നത്. നെടുതായാശഫലിക്കാ

ഞ്ഞുടനെൻജ്യേഷ്ഠൻവരാത്തമൂലം ഞാൻ

ജടയും മരവിരിയും പൂ- ണ്ടുടതോടുംതീയ്യിലങ്ങുചാടുന്നേൻ (42)

ജനകനും ശത്രുഘ്നനും-- (കണ്ണീരോടുകൂടി)ഭരതന്റെ ഈ വീക്യം അതിവ്യസനയുക്തമായി കേള്ക്കപ്പെയുന്നു. (അണിയറയിൽ)

കൊന്നൂ പോരിൽനിശാചരേന്ദ്രനെ മുദാവൈദേഹിയെ സ്വീകരി

ച്ചെന്നല്ലംബരചാരിതാപസ്ഗണംവാഴ്ത്തുംയ്ശസ്സോടഹോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/200&oldid=161367" എന്ന താളിൽനിന്ന് ശേഖരിച്ചത്