കിളിപ്പാട്ട്
സാരങ്ങളാകുംപലകായ്ക്കനിക്കൂട്ടങ്ങളെ
ശാഖകൾതോറുംപൂണ്ടദാർഡിമീകുദംബകം ശ്ലാഘനീയമായ്പിളങ്ങീടുന്നുനിരക്കവേ ഭൃംഗകോകിലനീലകണ്ഠസാരംഗങ്ങളാൽ മംഗളാമോദംവളർത്തീടുന്നതേന്മാവുകൾ സത്തുക്കളാലെമാധവീയസൽഗുണങ്ങൾപോ ലുത്തുംഗലോഭത്തോടുംസംശ്രിതങ്ങളായ്പനേ എണ്ണിയാലസംഖ്യങ്ങളായുണ്ടുനിന്നീടുന്നു കണ്ണിനാശ്ചർയ്യംകണ്ടീടുന്നവർക്കേകീടുന്നു കരമർദ്ദികളൊട്ടല്ലവതോറുംമേമനോ ഹരമായ്നിൽക്കുംഫലനികരംനിരന്തരം ഹരിനാമങ്ങൾനല്ലഗതിയെപ്പോലെലോക ർക്കരിയശക്തികൂടുംരുചിയെക്കൊടുക്കുന്നു ജംബീരനാരിംഗങ്ങൾബീജപൂരങ്ങൾധാത്രീ ജംബൂകർക്കന്ധുഭൂമിജംബുകാകദംബങ്ങൾ നിംബചിഞ്ചിണീചിഞ്ചരീകപാടലാളികൾ നിർമ്മലങ്ങളാംതാലഹിന്താലസാലാദികൾ വല്ഗുപാടീരാഗരുവർഗ്ഗമീത്തരാക്കളും ഗുൽഗുലുദ്രുമങ്ങളുംചാരുചന്വകങ്ങളും കേസരങ്ങളുംനാഗകേസരങ്ങളുംപല ഭാസുരങ്ങളാമതിപ്രൌഢപുന്നാഗങ്ങളും വഞ്ചുളങ്ങളുംഗന്ധംകൊണ്ടഹോജനങ്ങൾക്കു നെഞ്ചുലഞ്ഞീടുംസ്വർണ്ണകേതകീകദംബവും ദണ്ഡിലങ്ങളുംപലകർണ്ണികാരവുംമധു പർണ്ണികാമനൊഹരകർണ്ണികാദിയുംതഥാ കന്ദമല്ലികാനവമല്ലികാസുമാലതീ വൃന്ദവുംവീശേഷമാംമാധവീലതാദിയും ദ്രാക്ഷാവിദ്രുമവല്ലീജാലവുംമററുംസുഭ
ദ്രാക്ഷാമസന്വൽസന്വൂർണ്ണങ്ങളായ് വിളങ്ങുന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.