ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട് . 381 <poem>
ന്നിക്കൊടുങ്കാടകംപ്രാചിച്ചനന്തരം
സഞ്ചരിയ്ക്കംതുരംഗോത്തമൻമുമ്പിട്ടു
തഞ്ചൊറിയ്ക്കൊട്ടുഭേദംവരുത്തീടുവാൻ
വങ്കരിങ്കല്ലൊന്നുകണ്ടതിൽചെന്നുനീ
ശ്ശങ്കമംഗംചേർത്തുരയ്ക്കയാലപ്പൊഴേ
സ്തബ്ധഭാവംപൂണ്ടുനിന്നുപ്രായേവമാ
രബ്ധകായ്യമെമുടങുമെന്നോർക്കയാൽ
തപ്തനായ്പന്നഞാൻതന്മോചനത്തിന്നു
ലുപ്തമാകാതുളളയത്നംസമസ്തവം
തത്രചെയ്യിച്ചേൻഫലിച്ചീലതിന്നുളള
തത്വമെന്തെന്നറിഞ്ഞിടുവാനിങിനെ
വന്നീടിനേൻഭവത്സന്നിധാനേഭവാൻ
നന്നായ് നിനച്ചീശിലാവിശേഷംമുന്നെ
എന്നോടരുൾചെയ്തശേഷംതുരംഗമം
സന്ദേഹമെന്നിയെജീവിച്ചസാമ്പ്രതം
വേർതിരിഞ്ഞീടുവാനുളേളാരുപായവും
പ്രീതിയൊടിങുപദേശിച്ചഞങളെ
ക്ഷീണംകളഞ്ഞുളളനുഗ്രഹംചെയ്തയും
വേണംതെളിഞ്ഞെന്നുണത്തിച്ചകേൾക്കയാൽ
ജാതഹാസോല്ലാസമേന്തുംമുഖംപൂണ്ടു
ബോധമേറുംമുനിശ്രേഷ്ഠനോതീടിനാൻ
സ് ഫീതതോഷംപൂണ്ടുചൊല്ലാമശേഷവും
താതകുന്തീസുതകേൾക്കമേഭാഷിതം
ബോധോദയംകൊണ്ടുമോഹോപജാതമാം
ചേതോവികാരംമുടിച്ചീടുവാൻപുരാ
പാഥോജനേത്രൻജഗൽഗുരുചെയ്തോരു
ഗീതോപദേശംഗ്രഹിച്ചിരിയ്ക്കുംഭവാൻ
ബന്ധുക്ഷയംചെയ്തുഞങളെന്നോതുവാൻ
ബന്ധംനിനയ്ക്കുമ്പൊഴെന്തിതത്യത്ഭുതം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.