ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
<poem>
കിളിപ്പാട്ട് 331 ന്ത്രാണകാർയ്യാർത്ഥമീക്കാണുന്നമൂർത്തിയെ
പ്രാർത്ഥിച്ചുപാർപ്പിച്ചസംശ്രിയിച്ചീടുവ നാർത്തിയ്ക്കുഭംഗംഭവിക്കുമേവർക്കുമെ സത്യവാക്യംകൊണ്ടുപാരംപ്രധാനനിൽ പ്രത്യയംപെട്ടന്നുവചേർത്തോരനന്തരം ക്ഷത്രിയശ്രേഷ്ഠൻമുഹൂർത്തവുംനിശ്ചയി ച്ചെത്രയുംഘോഷിച്ചുപുത്രിയാംസ്വഹായെ വഹ്നിയെക്കൊണ്ടുവേൾപ്പിച്ചുസന്തോഷിച്ചു മന്ദിരേജാമാതൃയുക്തനായ്മേവിനാൻ വ്പ്രവേഷത്തോടുകൂടവെവഹ്നിയും
തൽപ്രകാരംവസിച്ചീടിനാനാലയെ തൻപ്രതിജ്ഞാവശാലായോധനതിന്നു
സമ്പ്രതിരാജനിർദ്ദിഷ്ടനായെത്തിനാൻ
എങ്കിലോചോദിച്ചവൃത്തംസമസ്തവും ശങ്കപോവാനായഹംപറഞ്ഞീടിനേൻ വിഷ്ണുരാതാത്മജന്മാർവേഭവാനിനി കൃഷ്ണവൃത്താന്തംഗ്രഹിയ്ക്കുക്കെന്നങ്ങിനെ തോഷപൂർവംമുനിശ്രേഷ്ഠൻതഥാകഥാ ശേഷമയ്മ്പോടെപറഞ്ഞുതുടങ്ങിനാൻ പ്രാർത്ഥനപൂർവകംമാനിച്ചപേഷിച്ചു പ്രാർത്ഥനവ്വണ്ണംപറഞ്ഞതെപ്പേരുമെ ദിക്കരിച്ചേറ്റംകടുംതടുത്തീടുന്ന കർക്കശജാലനാമഗ്നിയേപാർത്തിട്ടു ക്രൂദ്ധനായർജ്ജുനൻകൊള്ളാമിതെന്നതി സ്പർദ്ധയോടുംവിചാരിച്ചതിവിദ്രുതം ഒക്കില്ലിനക്ഷമയെന്നുസങ്കൽപ്പിച്ചു പൊക്കിപിടിച്ചഗാണ്ഡിവത്തിലങ്ങിനെ നാരായണാസ്രൂമെടുത്തുതൊടുത്തതു നേരായവണ്ണംവലിയ്ക്കുന്നമുന്നമെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.