591 കിളിപ്പാട്ട്
യ്മന്മഥൻ തന്നെജയിച്ചുകൃതജഞരായ് ശൗര്യാദിസൽഗുണംചേർന്നുസത്യസ്ഥരായ് മര്യാദയോടെഴുംസത്തുക്കൾതങ്ങടെ മസ്തകസ്രക്കൊന്നുതന്നെദൃഢംനമു ക്കൊത്തകംചേരുംമഹത്തായമണ്ഡനം മറ്റവർക്കുള്ളൊരുമുണ്ഡമൊന്നെങ്കിലും കറ്റവാർവേണിയാളെധരിയ്ക്കില്ലഞാൻ എന്നരുൾചെയ്യുംദശാന്തരെഭൃംഗിയും വന്ദനംചെയ്തങ്ങുചെന്നുതാർക്ഷ്യാന്തികെ വെക്കമേവംപറഞ്ഞീടിനാൻ പക്ഷീന്ദ്ര നിൽക്ക നീകൊണ്ടുപോകുന്നമൂർദ്ധാവിനെ മൽക്കരത്തിൽദ്രുതംതന്നുപൊയ്ക്കൊൾകനീ ധിക്കരിക്കൊല്ലെന്റെഭാഷിതംകാശ്യപെ എന്നവാക്യംകേട്ടുതാർക്ഷ്യനുംചൊല്ലിനാൻ തന്നുകൂടാധന്യമാകുമീമസ്തകം കൈയ്ക്കൊൾകവേണ്ടാദുരാഗ്രഹംദൂരവെ പൊയ്ക്കൊൾകനീയെന്നുകേൾക്കയാലപ്പൊഴെ ഭൃംഗിയുംഗർവ്വംധരിച്ചചൊല്ലീടിനാ നിങ്ങിനെചൊന്നാലൊഴിയ്ക്കില്ലഞാനെടൊ സമ്മതയ്ക്കില്ലകൊണ്ടങ്ങുപോയീടുവാൻ തന്മനസ്സാലെതരുന്നതത്രെഗുണം ശങ്കയില്ലാമറിച്ചെങ്കിൽബലംകൊണ്ടു നിങ്കൽനിന്നിട്ടിതുതട്ടിപ്പറിച്ചുടൻ നിർഭയംകൊണ്ടങ്ങുപോകുവാൻഞാനൊരു സർപ്പമല്ലെഭയപ്പെട്ടുപോയീടുവാൻ മത്തത്വമങ്ങുകാണുന്നില്ലമാനസെ മത്തനായാലവന്നാപത്തുനിർണ്ണയം എന്നുടെശക്തിയെനീതടുത്തീടുകി ല്ലെന്നുഘോഷിച്ചങ്ങടുക്കുംദശാന്തരെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.