589 കിളിപ്പാട്ട്.
ഘോരഭ്രൂതങ്ങളായിടുംഗണങ്ങളും
നാലുഭാഗത്തുംനിറഞ്ഞുചേർന്നിങ്ങനെ
മാലുകൂടാതെനടക്കുമാറിങ്ങനെ
കോലാഹലംപൂണ്ടുകൈലാസവുംവിട്ടു
ലീലാർത്ഥമായെഴുന്നള്ളിയഗ്രസ്ഥലെ
ബ്രഹ്മാദിദേവർഷിവർഗ്ഗങ്ങളേവരും
സമ്മാനപൂർവ്വകംവന്ദച്ചുവിഴത്തിയും
വീണാധരൻമുനിശ്രേഷ്ഠൻവശേഷിപ്പിച്ച
വീണാരവംകൊണ്ടുപാടിപ്പുകഴ്ത്തിയും
സ്വർന്നടീമൌലിയാമൂർവ്വശീമേനകാ
സുന്ദരീരംഭാതിലോത്തമയെന്നിവർ
മത്സരംകയ്കൊണ്ടുകൂടിയുംതങ്ങളിൽ
സുസ്വരംപാടിയുംഭംഗിപൂണ്ടാടിയും
ശൃംഗശംഖാതികളൂതിയുമിത്യാതി
മംഗലാഘോഷംവളർത്തവന്നങ്ങിനേ
തത്രതാർക്ഷ്യന്നെത്രമൂട്ടിയനേരത്തു
രാദ്രൻതിരുവടിഭക്തർഷംകണ്ടു
ചിത്തകൌതുഫലംയ്കൊണ്ടുനല്ലൊരു
ശക്താനംഭൃംഗിയെത്തന്നെവിളിച്ചുടൻ
മങ്ങാതരുൾചെയ്തുകണ്ടീലയൊന്നിവി
ഹംഗാതിപൻതാനൊരുമഹാമൌലിയെ
കയ്ക്കൊണ്ടിതാഗമിയ്ക്കുന്നുചിന്തയ്ക്കുകി
ലിക്കണ്ടതെത്രയുംശുദ്ധംസുദുർല്ലഭം
നമ്മുടെസേവകന്മാരിൽപ്രാധാനിയായ്
നന്മതേടുംസുരഥന്നുള്ളതാകയാൽ
ചെന്നാശുവാങ്ങിച്ചുകൊണ്ടുവന്നീടുനീ
യെന്നാലെതെത്രയുംശോഭനംകേവലം
എന്നുടെമാലയിൽമുഖ്യമായ്ക്കോത്തെടു
ത്തിന്നുഞാൻചീർത്തമോദേനചാർത്തിടുവൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.