കിളിപ്പാട്ട്
ഭംഗുംത്വാവിട്ടധിർത്തരാഷ്ട്രാന്തകൻ
സംഗരത്തിന്നായ് ന്നനേരംവീര പുംഗവൻതന്നെഞാൻകാണുന്നതില്ലഹൊ വഹ്നിദേവൻവന്നപേക്ഷിക്കകാരണം മുന്നമാഖാണ്ഡവാരണ്യംദഹിപ്പിച്ചു വിണ്ണിനീശൻതന്നെമുപ്പതുമുക്കോടി വിണ്ണവരോടുംരണംചെയ്തുതോല്പിച്ചു ഗാണ്ഡവചാപംലഭിച്ചുവയ്മ്പുള്ളോരു പാണ്ഡവൻതാനെങ്ങുചൊല്ലുവിൻവീരരെ സ്ഥാണുവാംതമ്പുരാൻതന്നോടുതല്ലിട്ടു താണുപോകാതെനിന്നൊട്ടുയുദ്ധംചെയ്തു ബാണംവരിച്ചസമർത്ഥവിപ്പോളേതു കോണംഗമിച്ചുകാണിക്കുവിൻധന്ന്യരെ സ്വർഗ്ഗമുൾപ്പുക്കങ്ങുശോളയേറീടുന്ന ശക്രനുള്ളാസനാർദ്ധംലഭിച്ചങ്ങിനെ നിർഗ്ഗമംചെയ്തുനിവാതകുവചനെ നിഗ്രഹംചെയ്തിട്ടുനിഷ് ക്രമിച്ചാഹവെ കാലകേയാദിരക്ഷോവരന്മാരെയും കാലന്തർചേർത്തുനിലിമ്പലോകങ്ങളെ പാലനംചെയ്തമഹാകീർത്തിശാലിയെ കാലനീക്കംവിട്ടുകാട്ടുവിൻകൂട്ടരെ ഗംഗാസുതദ്രോണകർണ്ണാദിവീരരാ മംഗാരസാഗരംക്ഷാഭിച്ചുശോഭിച്ചു തുംഗാരവംപൂണ്ടുനോക്കിടുവാൻപോലു മങ്ങാരരുമെകഴിയാതമാറായതു ശൈത്യമേറുംശസ്ത്രമുഝഞ്ചയംചൊരി ഞ്ഞത്യരംമൂടിച്ചുകടന്നിട്ടു വിദ്യയേറുംപണിക്കാരനെന്നങ്ങിനെ
സദ്യയേവംമർത്ത്യമർത്ത്യാദിലോകരാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.