കിളിപ്പാട്ട് 785
വേദനിന്ദകന്മാരായ്ദുഷ്ടശാസ്ത്രജ്ഞന്മാരാ
യിദരംമുകുന്ദനിൽചെയ്യാതുള്ളവരായി
താതമാതാക്കന്മാരിൽഭക്തിയുംവെടിഞ്ഞോരോ
പാതകംനേടീടുന്നനാസ്തകന്മരായവരീ
രൌരവംതന്നിൽപതിയ്ക്കുന്നപോലതുകണ്ടു
ഗൌരവംകലർന്നുള്ളരക്താക്ഷൻനിശാചരൻ
തിണ്ണന്നുമണ്ടിച്ചെന്നുബാലനെപ്പെരുംഗദാ
ദണ്ഡികൊണ്ടോങ്ങിത്തലയ്ക്കിട്ടൊന്നുതല്ലീടിനാൻ
തല്ലുകൊണ്ടല്പംമോഹിച്ചർവ്വിയിൽകിടന്നേററം
ചൊല്ലകൂടീടുംലവൻകോപിച്ചുനോക്കിദ്രുതം
ഭൂമിസ്ഥമാകുംകുന്തംകയ്ക്കൊണ്ടുവട്ടംചാടി
സ്വാമിത്രമാകുംരക്ഷോവീരനെപ്രാപിച്ചുടൻ
കുന്തളത്തിങ്കൽപിടിച്ചങ്ങിനെപതിപ്പിച്ച
കുന്തതീക്ഷ്ണാഗ്രംകൊണ്ടുകുത്തിനാൻകഴുത്തിങ്കൽ
കുത്തുകൊണ്ടനന്തരംമസ്തകംവേറിട്ടവൻ
ചത്തുപോയതുകണ്ടൊന്നാർത്തുവൈദേഹീസുതൻ
ചത്തരക്ഷസ്സിൻവാമഹസ്തത്തിൽപിടിച്ചിട്ടു
ള്ളത്തമസ്വപാപത്തെകൈകെണ്ടുപാത്തീടാതെ
ജന്യകോവിദൻബാണവർഷംകൊണ്ടനല്പമാം
സൈന്യസംക്ഷയംവരുത്തുന്നതിന്മദ്ധ്യേബലാൽ
തഞ്ചമോർത്തടുത്തോരുചാതുര്യമേറീടുന്ന
വഞ്ചമൂസമൂഹത്താൽപിന്നെയുംപുറപ്പെട്ടു
ഗർഭസ്ഥനാകംജന്തുഭൂമിയിൽപിറക്കുബോ
ളുല്പന്നമാകുന്നജ്ഞാനത്താലെന്നതുപോലെ
തൃണവൃന്ദത്താൽപരിവൃതനാംമഹാനലൻ
ചുണയോടതിനെത്താനുടനെദഹിയ്ക്കുന്നു
വൃതനായുള്ളബാലനതുപോലണഞ്ഞുള്ള
പൃതനാസമൂഹത്തിൽനിധനംതുടങ്ങിനാൻ
ശക്തനായീടുംകുശനാകട്ടെതദന്തരെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.