618 അശ്വമേധം
ഞ്ഞിന്നുചിന്തിയ്ക്കുന്നതേതൊരുനാരിയെ
നയ്മയോടുംഭവാൽപ്രാപ്തയായ് വന്നവ
ളമ്മയൊശോഭയേറുംസ്വസാവൊസഖെ
കയ്ക്കൊണ്ടതില്ലെമനോഭിലാഷംഭവാൻ
പൊയ്ക്കൊൾകമൽഗൃഹത്തിങ്കൽനിന്നിപ്പൊഴെ
എന്നിവണ്ണംചിലവാക്യംകഥിയ്ക്കയും
നന്ദിയോടുംപുനരേററംരമിയ്ക്കയും
നിത്യവുമിങ്ങിനെചെയ്തുപുരുഷനെ
മൃത്യുവിനായിക്കൊടുക്കുന്നുനാരിമാർ
സ്നിഗ്ദ്ധനായുള്ളവൻതന്റെശവംതദാ
ദഗ്ദ്ധമാക്കുന്നൂപിതോപരിചേർത്തവർ
മംഗളംചിന്തിച്ചുകാന്തനോടൊന്നിച്ചു
തങ്ങളുംതദ്വഹ്നിതന്നിൽപതിച്ചുടൻ
ചുട്ടെരിയ്ക്കുന്നൂശരീരംശരിയ്ക്കിതു
ശട്ടമെന്നാൽമരിയ്ക്കാതൊരുമാനിനീ
ശിഷ്ടയായിട്ടിരുന്നീടുമോർത്താലവ
ളഷ്ടമായിട്ടുള്ളഗർഭംധരിച്ചവൾ
പെണ്ണിനെതന്നെപെറുന്നൂവിവാദമി
ല്ലെണ്ണിയാലററമില്ലീശമായയ്ക്കഹൊ
എന്നീപ്പറഞ്ഞവധൂമണ്ഡലത്തിന്റെ
മുന്നിൽപതിച്ചുതുരംഗവുംപാർത്ഥനും
വയ്മ്പടക്കൂട്ടവുംമന്നേരമർജ്ജുനൻ
കമ്പമുൾക്കൊണ്ടുതൻകൂട്ടരോടോതിനാൻ
കണ്ടീലയൊമഹാവീരരെനിങ്ങൾചൊ
ല്ക്കൊണ്ടീടുമീവധൂജാലംമഹാബലം
മങ്കമാരേററംഭയങ്കരിമാരിവർ
ശങ്കയില്ലാവിഷകന്ന്യകമാരഹൊ
നൊമ്മളീക്കൂട്ടത്തിലുൾപ്പെട്ടുപോയാശു
നമ്മുടെവാജിയെക്കയ്ക്കൊണ്ടുപോമിവർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.