ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
31
ചിന്തക്കൊത്തഭയത്തിൽഞങ്ങളെവിറ- പ്പിച്ചെന്തിനായ്പന്നുനീ 70 ഞങ്ങളെന്താ ചെയ്യേണ്ടത്? (പ്രേതം ഹാംലെറ്റിനെ മാടി വിളിക്കുന്നു) ഫൊ- ഇവിടുത്തോട് മാത്രം ചിലത പറവാനിഷ്ടപ്പെടുന്ന മാതിരിയിൽ അദ്ദേഹത്തിന്റെ കൂടെ ചെല്ലാനിവിടുത്തെ ഇതാ മാടി വിളിക്കുന്നു. മാർ- നോക്കൂ! കുറച്ച ദൂരത്തേക്ക അതെത്ര മര്യാദയായി മാടി വിളിക്കുന്നു. എന്നാലതിന്റെകൂടെപ്പോകരുതെ. ഹൊ- അരുതെ; ഒരിക്കലും അരുതെ. ഹാം- അവിടുന്ന സംസാരിക്കില്ല; അപ്പോൾ ഞാനവിടുത്തെപ്പിന്നാലെ പൊവുകയും ചെയ്യും ഹൊ- തിരുമനസ്സെ! ചെയ്യരുതെ. ഹാം- എന്താ പേടിക്കാൻ? എന്റെ ജീവൻ എനിക്കൊരു തൂശിയോളംകൂടി വിലയില്ല. പിന്നെ എന്റെ ആത്മാവവിടുത്തെപ്പോലെ തന്നെ നശ്വരമല്ലാത്തതകൊണ്ട അവിടുന്നെന്നോടു കൂട്ടിയാലെന്തു കൂടും. അവിടുന് പിന്നെയും എന്നെ മാടി വിളിക്കുന്നു. ഞാൻ പിന്നാലെ ചെല്ലും. ഹൊ- അല്ലേരാജകുമാരാ! വാരിയിലൊഴു- ക്കുത്തിങ്കലോതാൻവിളി- ച്ചല്ലെങ്കിൽകടുകുത്തനെക്കടലടി പ്പാറപ്പുറത്തിങ്കലോ മെല്ലെക്കൊണ്ടുനിറുത്തിനിൻതിരുകരൾ- ക്കാലോചനാബുദ്ധിയ- ങ്ങില്ലെന്നാംപടി, ഭാഷമാറിയവിടെ ഭ്രാന്താക്കിവിട്ടെങ്കിലോ 71 അതു വിചാരിക്കു. ഇദ്ദിക്കാഴിയിലാഴമുള്ളൊരുതലം നോക്കുമ്പൊഴുംവീണ്ടുമി ങ്ങദ്യൽകർണ്ണകടുത്വമോടുടനിര- ക്കുന്നൊച്ചകേൾക്കുമ്പൊഴും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |