൧൨
രം ഞങ്ങൾക്ക് എല്ലാവൎക്കും ദിവസ വൃത്തിക്കു തന്നും അവര
വരുടെ തൊഴിലും വൃാപാരവും
അനുഗ്രഹിച്ചും നിലങ്ങളിൽ വി
തയെ വിളയിച്ചും തത്സമയത്തു വെ
യിലും മഴയും അയച്ചും പുല
ൎത്തെണമെ— ഈ ദെശം കൂടെ നിന്റെ
തെജസ്സുകൊണ്ടു നിറ
ഞ്ഞു ചമയുക— നീ ചെയ്ത നന്മകളെ ഞങ്ങൾ
മറക്കാതെ ദരി
ദ്രരിലും സങ്കടപ്പെടുന്നവരിലും മനസ്സലിഞ്ഞു നീ
കാണിച്ച ദയ
പൊലെ ഞങ്ങൾ കാണിച്ചും പ്രീയ പിതാവെ നീ
കനിവുള്ള
വൻ ആകുംപ്രകാരം കനിവുള്ളവരായും വരുമാറാക—
വിലയെറിയ സമാധാനത്തെ ഞങ്ങളിൽ കാത്തുകൊ
ണ്ടു— വിവാ
ഹസ്ഥന്മാൎക്കു ഒക്കയും ഐക്യവും അലംഭാവവും—
അമ്മയഛ്ശന്മാൎക്കു
പ്രവൃത്തിയിൽ ഫലസിദ്ധിയും മക്കളെ വള
ൎത്തുന്നതിൽ ജ്ഞാനവും
ഭാഗ്യവും ഏകെണമെ— കുട്ടികൾ മന
സ്സൊടെ അനുസരിച്ചും പിതാക്കളെ ഭയപ്പെട്ടും സ്നെഹിച്ചും വളരു
വാൻ അനുഗ്രഹം കൊടുക്ക— പണിക്കാരെ ശുദ്ധമനസ്സാക്ഷിയിൽ നി
ന്നെ സെവിപ്പാറാക്കുക— യജമാനന്മാരെ തങ്ങൾക്കും സ്വൎഗ്ഗത്തി
ൽ യജമാനൻ ഉണ്ടെന്നു വി
ചാരിപ്പിക്ക— എല്ലാ മനുഷ്യരിലും
കടാക്ഷിച്ചും കൊള്ളെണമെ— വഴി
തെറ്റി ഉഴലുന്നവരെ നെ
രെയുള്ള മാൎഗ്ഗത്തിലാക്കുക— ശത്രുക്കൾ്ക്കു
തമ്മിൽ നിരപ്പു വരുത്തുക— ദുഃ
ഖിതന്മാരെ ആശ്വസിപ്പിക്ക— എളി
യവരെ പൊററുക— വിധവ
മാരെയും അനാഥരെയും പുലൎത്തുക—
നിരാധാരന്മാരെ താങ്ങുക—
രൊഗികൾക്കു ചികിത്സകനും ചാകുന്ന
വൎക്കു ശരണവും ആയ്ചമക
— ഒടുക്കം ഞങ്ങളെ നിത്യസന്തൊഷത്തി
ന്റെ രാജ്യത്തിൽ ഏറ്റു
കൊള്ളെണ്ടതു അവിടെ നിന്റെ മക്കളുടെ
സകല കണ്ണീരും തു
ടെക്കയും ഹൃദയങ്ങളിലെ ആഗ്രഹം ഒക്കയും
നിവൃത്തിക്കയും ചെയ്യു
മല്ലൊ— ഞങ്ങൾ യാചിക്കുന്നത് എല്ലാറ്റെയും
യാചിക്കുന്നതിന്നു മീ
തെയും പ്രിയപുത്രനായ യെശുക്രീസ്തൻ നി
മിത്തം കനിഞ്ഞ് അ