താൾ:GkVI22cb.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രായമുള്ളവന്റെ സ്നാനം ൧൨൫

ൽ ജീവനുള്ള അവയവമായി (ങ്ങളായി) ചമയെണ്ടതിന്നും നാം ഒക്ക
ത്തക്ക പ്രാൎത്ഥിപ്പൂതാക—

കൃപയും കനിവും ഉള്ള ദൈവമായ പിതാവെ മഹാദയയും ആ
രാഞ്ഞു കൂടാത്ത ജ്ഞാനവും അളവില്ലാത്ത ശക്തിയുമുള്ളൊവെ—നീ ഞ
ങ്ങളിൽ ചെയ്തു വന്ന സകല കരുണെക്കും ഇന്നും ചെയ്തു കൊണ്ടിരിക്കു
ന്ന അതിശയങ്ങൾക്കും സ്തൊത്രവും വന്ദനവും ചൊല്ലുന്നു— നിന്റെ സാ
ദൃശ്യത്തിൽ നീ മനുഷ്യനെ തെജസ്സോടെ സൃഷ്ടിച്ചു അവൻ പാപത്തി
ൽ വീണു തെജസ്സില്ലാതെ ചമഞ്ഞശെഷവും നിന്റെ പ്രിയപുത്രനാ
യ യെശുവെ ദിവ്യ കരുണയുടെ അത്യന്തധനത്തിൻ പ്രകാരം മനുഷ്യ
ൎക്കു സമ്മാനിച്ചിരിക്കുന്നു— അവന്മൂലം എല്ലാവരും രക്ഷ പ്രാപിപ്പാനും
സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും നിന്റെവായിലെ ആ
ത്മാവ് സകല ജാതികളെയും സുവിശെഷം കൊണ്ടു ക്ഷണിച്ചു വരുന്നു.
ഫലിപ്പാൻ കഴിയുന്ന ആരെയും നീ ഉപെക്ഷിക്കുന്നതും നിന്റെ അ
ടുക്കെ വരുന്ന ആരെയും തള്ളുന്നതും ഇല്ല—

തിരുവചനത്തൊടും കൂടെ നീ വിശുദ്ധചൊല്ക്കുറികളെയും ഞങ്ങ
ളുടെ രക്ഷെക്കായി കൃപാസാധനങ്ങളാക്കി നിയമിച്ചിരിക്കുന്നു—
എളിയ അടിയങ്ങളിൽ നീ ചെയ്യുന്ന കൃപ ഞങ്ങളുടെ സ്തൊത്രത്തെ
ലംഘിച്ചുയൎന്നിരിക്കുന്നു— ഇവിടെ നില്ക്കുന്ന നിന്റെ ദാസൻ (സി—
മാർ) വിഗ്രഹാരാധനക്കാരിൽ (യഹൂദരിൽ ) ഉത്ഭവിച്ചു ൨ളൎന്ന
ശെഷം അന്ധകാരത്തിൽ നിന്നു തെറ്റുവാൻ സംഗതി വന്നതു നി
ന്റെ അഗാധ കാരുണ്യത്താലും ചൊല്ലി തീരാത്ത കനിവിനാലും അ
ത്രെ സംഭവിച്ചു— മുന്നമെ ഇവൻ (ൾ ർ) ക്രീസ്തനെ കൂടാതെ ഇസ്രയെ
ൽ രാജ്യവകാശത്തൊടു വെൎപ്പെട്ടവനും(——) വാഗ്ദത്ത നിയമങ്ങളിൽ നി
ന്നു അന്യനും (——) ആയിരുന്നു— ഇപ്പൊഴൊ പണ്ടു ദൂരത്തായവൻ (—)
ക്രീസ്തയെശുവിങ്കലെ വിശ്വാസത്താൽ അടുക്കെ ആയ്ചമഞ്ഞു— നി
ന്റെ സദാത്മാവ് സുവിശെഷത്താൽ അവനെ (——) പ്രകാശിപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/137&oldid=194486" എന്ന താളിൽനിന്ന് ശേഖരിച്ചത്